Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതത്തിന്റെ ഖനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:32 pm IST
in Samskriti

അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകരില്‍ ശ്രദ്ധേയനായിരുന്നു ‘താന്‍സെന്‍’ 1492 ല്‍ മുകുന്ദമിശ്ര എന്ന കവിയുടെ പുത്രനായി ജനിച്ചു. കുട്ടിയിലെയുള്ള സംഗീത പ്രിയത്തെ സ്വാമി ഹരിദാസ് പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ താന്‍സെനെ കൂടെ താമസിപ്പിച്ചു സംഗീതമഭ്യസിപ്പിച്ചു. പത്തു വര്‍ഷക്കാലത്തെ സഹവാസത്തിനാല്‍ സംഗീതത്തില്‍ നല്ല അടിത്തറയുണ്ടാക്കിയെടുക്കുവാന്‍ ഹരിദാസ് എന്ന ഗരുവിനായി.

മരണശയ്യയില്‍ കിടന്ന പിതാവിനെ കാണാനായാണ് വൃന്ദാവനത്തില്‍നിന്ന് താന്‍സെന്‍ ഗ്വാളിയറിലെത്തിയത്. ‘മഹമ്മദ് ഘൗസി’ ന്റെ അടുത്തുനിന്നും ശിഷ്യത്വം നേടണം എന്നായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം. അമ്മമാത്രമായിരുന്നു പിന്നീട് കുടുംബത്തില്‍ അവശേഷിച്ചത്. അമ്മയ്‌ക്കൊപ്പം താമസിച്ചുവരവെ അധികം വൈകാതെ അമ്മയും മരിച്ചു. സ്വാമി ഹരിദാസിന്റെ അനുമതിയോടെ താന്‍സെന്‍ മഹമ്മദ് ഘൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. മൂന്നുകൊല്ലക്കാലം അഭ്യാസം തുടര്‍ന്നു. അ ക്കാലത്ത് ഗരുതന്നെ താന്‍സെനെ ഗ്വാളിയര്‍ രാജാവിനെ പരിചയപ്പെടുത്തി.

കുറച്ചു കാലം കൊണ്ട് രാജാവുമായി നല്ല അടുപ്പത്തിലായി. അതിനാല്‍ കൊട്ടാരത്തിലെ അന്തേവസിനിയായ സുഹാസിനിയെ വിവാഹം ചെയ്തു. ഗുരു ഘൗസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ ശിഷ്യനായ താന്‍സെന് എഴുതിവയ്‌ക്കുകയായിരുന്നു. ആവീട്ടിലായിരുന്നു പിന്നീടുള്ളതാന്‍സെന്റെ വാസം.

അക്ബര്‍ താന്‍സെന്റെ സംഗീതജ്ഞാനത്തെ തിരിച്ചറിഞ്ഞതോടെ 1526 മുതല്‍ തന്റെ കൊട്ടാര ഗായകനാക്കി.

തന്നൊടൊപ്പം ഈ ഗായകനെ കൂട്ടിയാണ് അക്ബര്‍ എപ്പോഴും നടന്നിരുന്നത്. രാത്രിയില്‍ ശാന്തമായ രാഗങ്ങള്‍ പാടി ചക്രവര്‍ത്തിയെ ഉറക്കുവാനും പുലര്‍വേളയില്‍ പള്ളിയുണര്‍ത്തുന്നതിനും താന്‍സാന്റെ സംഗീതം മഹാരാജാവിന് ആവശ്യമായരുന്നു.

അക്കാലത്ത് വനത്തില്‍ നിന്നും കിട്ടിയ വെള്ളയാനയെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഈ സംഗീതജ്ഞന്റെ തംബുരുനാദത്താല്‍ ആനയെ മെരൂക്കുവാന്‍ നിഷ്പ്രയാസം സാധിച്ചു. അദ്ദേഹം പാടുമ്പോള്‍ പക്ഷിമൃഗാദികള്‍ അടുത്തത്തുവരുന്നത് പതിവുകാഴ്ചയായിരുന്നു.

ഒരിക്കല്‍കൊട്ടാരത്തില്‍ വച്ച് ദീപക് രാഗം പാടുവാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിച്ചു. അസൂയാലുക്കളുടെ നിര്‍ബന്ധത്താല്‍തന്നെയായിരുന്നു ആസംഭവം. പാടുന്നതിനായി ഒപ്പം തന്റെ ശിഷ്യനേയും കൂടെ കൂട്ടി.

ദീപക് എന്നരാഗം ചൂട് വര്‍ദ്ധിപ്പിക്കുകയും തന്‍മൂലം പാടുന്നയാള്‍ക്കുതന്നെ തീ പിടിക്കും എന്നാണ് പറയപ്പെടുന്നത്. ഗായകനെ വകവരുത്തുന്നതിന് കൊട്ടാരത്തിലുള്ളവര്‍ ഒപ്പിച്ച പണിയായിരൂന്നു ഇത്. പാട്ട് ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ചെടികളിലെ ഇലകള്‍ കരിയുകയും വെള്ളം തിളച്ചു മറിയുകയുംചെയ്തു. സദസ്സിലുള്ളവര്‍ ചൂടിനാല്‍ നെട്ടോട്ടമായി. താമസിയാതെ ഒപ്പമുണ്ടായിരുന്ന ശിഷ്യന്‍ ”അമൃതവര്‍ഷിണി” പാടി മഴപെയ്യിച്ച് അന്തരീക്ഷം തണുപ്പിച്ചു.

അതുപോലെ തെറ്റിദ്ധാരണ പരത്തി രാജാവിനേയും സംഗീതജ്ഞനേയും തമ്മില്‍ അകറ്റി. അക്കാലം അടുത്തുള്ള രേവാ രാജ്യത്തെ രാജാവുമായി ചങ്ങാത്തത്തിലായി. തെറ്റിദ്ധാരണ അകന്നപ്പോള്‍ ഈ രാജാവില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണപാദുകം അക്ബറിനു സമ്മാനിക്കുകയും ചെയ്തു.

ധാരാളം ശിഷ്യന്മാര്‍ ഈ ഗായകനുണ്ടായിരുന്നു. ഗാളിയാര്‍ ഘരാന എന്ന സംഗീത ശൈലിയും താന്‍സെന്‍ രൂപപ്പെടുത്തുകയുണ്ടായി. 1589ല്‍ അദ്ദേഹം അരങ്ങൊഴിഞ്ഞു. ആ ശവകുടീരത്തിനടുത്തുള്ള പുളിമരത്തിന്റെ ഇല കഴിക്കുന്ന സംഗീതജ്ഞരുടെ ശബ്ദം സുഖ പ്രദമാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം താന്‍സെന്‍ സംഗീതോത്സവം ഇപ്പോഴും അരങ്ങേറുനേനുണ്ട്.

പി. വിവേക്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.