Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൊഴില്‍ മേളയ്‌ക്ക് പതിനായിരങ്ങളെത്തി 830 പേര്‍ക്ക് തൊഴില്‍ ലഭിച്ചു 1500 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 11:18 am IST
in Kasargod

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയില്‍ ആദ്യമായി കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി ചിന്മയാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ തൊഴിലന്വേഷകരായെത്തിയത് ആയിരക്കണക്കിന് യുവതീ യുവാക്കള്‍. രാവിലെ എട്ട് മണിക്ക് തൊഴില്‍ മേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിദ്യാലയവും പരിസരവും ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു.

8000 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 830 പേര്‍ക്ക് നിയമനം നല്‍കി. 1500 ഉദ്യോഗാര്‍ത്ഥികളെ വിവിധ കമ്പനികളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് അവരുടെ നിയമനം കൂടിയാകുന്നതോടെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം വര്‍ദ്ധിക്കും. 30 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. രാവിലെ മേളയിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനവസരം ലഭിച്ചിരുന്നു. 6 കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തൊഴില്‍ മേളയ്‌ക്കെത്തിയവര്‍ക്ക് അവര്‍ നല്‍കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് കൊടുത്തു. വിവിധ കമ്പനികള്‍ അവര്‍ക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിരവധി ആളുകളെ സെലക്ട് ചെയ്ത് വെച്ചിട്ടുണ്ട്. പൊ ള്ളു ന്ന ചൂടിനെയും അവഗണിച്ച് കൈക്കുഞ്ഞുങ്ങളുമായി നിരവധി പേര്‍ മേളയ്‌ക്കെത്തിയിരുന്നു. വിവിധ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, കിറ്റെക്‌സ്, ഹോട്ടല്‍ ബേക്കല്‍ പാലസ്, സര്‍ക്കാര്‍ വകുപ്പുകളായ, എസ് സി/എസ്ടി, വനിതാ വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക തുടങ്ങിയവയും മേളയ്‌ക്കെത്തി.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെത്തി. ചിന്മയ വിദ്യാലയത്തിന്റെ ചി ന്മയ ബര്‍ത്ത് സെന്റിനറി ബ്ലോ ക്കിലായിരുന്നു ഇന്റര്‍വ്യു നടന്നിരുന്നത്. ഗ്രൗണ്ട് ഫ്‌ളോ റില്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക റൂട്‌സ്, എസ്‌സി എസ്ടി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഹെല്‍പ്പ് ഡെസ്‌കുകളും സഹായത്തിനായി സജ്ജീകരിച്ചിരുന്നു. രണ്ട്, മൂന്ന് നിലകളിലായി വിവിധ കമ്പനികളുടെ ഇന്റര്‍വ്യു കേന്ദ്രങ്ങള്‍ എന്നിവ സജ്ജമാക്കിയിരുന്നു. സ്‌കൂളിന്റെ പ്രധാന കവാടത്തിലായി തയ്യാറാക്കിയ വിവിധ കമ്പനികളിലേക്കുള്ള ഒഴിവുകള്‍ അറിയിച്ചു കൊണ്ടുള്ള ബോര്‍ഡിനരികെ വന്‍ തിരക്കായിരുന്നു ഉച്ചവരെയും. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. സമാധാനപരവും വേഗത്തിലുമുള്ള രജിസ്‌ട്രേഷന്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഇന്റര്‍ വ്യുവില്‍ പങ്കെടുക്കാന്‍ അവസരമേകി.

സംഘപരിവാര്‍, വിവേകാനന്ദ ട്രസ്റ്റ് പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനം ആക്ഷേപമില്ലാത്ത രീതിയില്‍ മേള സംഘടിപ്പിക്കാന്‍ കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.