Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാവങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ ഭരണക്കാര്‍ക്ക് സമയമില്ല: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 03:01 pm IST
in Kollam

പുനലൂര്‍: ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കഴിയാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് വിമോചനയാത്രാനായകന്‍ കുമ്മനം രാജശേഖരന്‍. എങ്ങും അഴിമതിയും ധൂര്‍ത്തുമാണ്. അധികാരത്തില്‍ നിന്നും കിട്ടുന്നത് പങ്കുവച്ച് പാവങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ദുഖിതരെയും നിരാലംബരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ അധികാരത്തിന്റെ സോപാനത്തില്‍ കഴിയുകയാണ്. ഇല്ലാത്തവന്‍ എന്നും ഇല്ലാത്തവനാണ്. ഒരു കൂട്ടര്‍ കേരള രക്ഷാമാര്‍ച്ച് നടത്തുന്നു. അത് ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അടുത്ത കൂട്ടര്‍ നവകേരളാമാര്‍ച്ച് നടത്തുന്നി. ഇത് പുതിയ കേരളം ഉണ്ടാക്കുന്നതിനാണെങ്കില്‍ പഴയ കേരളം ഇനി വേണ്ടയോ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഒരു മാറ്റമാണ് ആവശ്യം. അതുതന്നെയാണ് ആഗ്രഹവും. അരിപ്പയിലെ ഭൂരഹിതര്‍ക്ക് ആവശ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ ഏറിയപങ്കും വന്‍കിട കുത്തകകളുടെ കൈവശമാണ്. പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉള്ളപ്പോഴും ഇവര്‍ക്ക് ഭൂമി നിഷേധിക്കുകയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വെള്ളവും തൊഴിലും നല്‍കാന്‍ കഴിയാത്തവരാണ് ഇവിടെയുള്ളത്. എന്നാല്‍ കഷ്ടപെടുന്ന ജനതയുടെ ഉന്നമനം ആവശ്യപ്പെട്ടാണ് ഈ യാത്ര. കേരളത്തില്‍ അരാജകരാഷ്‌ട്രീയമാണ് മാര്‍ക്‌സിസ്റ്റുപാര്‍ടടി നടത്തുന്നത്. വിവിധ മതസ്തരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് അവരുടെ രാഷ്‌ട്രീയപ്രവര്‍ത്തനം. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, അഡ്വ.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ഗിരിജാകുമാരി, രാജിപ്രസാദ്, വി.കെ.സജീവന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍, അഡ്വ.അരുള്‍, ദിലീപ് വെള്ളിമണ്‍ എന്നിവര്‍ സംസാരിച്ചു.

വിമോചനയാത്രക്ക് പുനലൂരില്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഇന്നലെ രാവിലെ 11ന് ഇളമ്പല്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രാനായകനെ ആനയിച്ച് ചെമ്മന്തൂര്‍ ജംഗ്ഷനില്‍ എത്തിച്ചു. വാഹനവ്യൂഹത്തോടൊപ്പം മുത്തുക്കുട, ചെണ്ടമേളം, പൂക്കാവടി, തെയ്യം എന്നിവ സ്വീകരണത്തിന് മിഴിവേകി. കത്തുന്ന ചൂടിലും രാജേട്ടനെ സ്വീകരിക്കാന്‍ വഴിയോരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്. നേരത്തെ സമ്മേളനസഗരിയില്‍ ബിജെപി സാംസ്‌കാരിക വിഭാഗം അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. യാത്രാവേദിയില്‍ കുമ്മനത്തെ സ്വീകരിച്ച അരിപ്പ ഭൂസമരസ്ഥലത്ത് നിന്നെത്തിയ ആദിവാസികളുടെ നാടന്‍പാട്ടും നവ്യാനുഭവമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

Kerala

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.