Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചെറിയ ഇടവേളക്ക് ശേഷം പെരിന്തല്‍മണ്ണ ലീഗില്‍ വീണ്ടും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 02:19 pm IST
in Malappuram

പെരിന്തല്‍മണ്ണ: ഏതാനും ദിവസത്തെ നിശബ്ദതക്ക് ശേഷം ലീഗില്‍ വീണ്ടും പോര്‍വിളി ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ ലീഗിലെ വിഭാഗീയതയുടെ പ്രകടമായ തെളിവായിരുന്നു.

നാടകാന്ത്യം, ചില പ്രധാന നേതാക്കള്‍ സസ്‌പെന്‍ഷന്‍ വാങ്ങി പുറത്ത് പോയി. കഴിഞ്ഞ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആയിരുന്നു പുറത്ത് പോയവരില്‍ പ്രമുഖന്‍. ഒരുപക്ഷേ, യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ആളായിരുന്നു ഫാറൂക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും തോറ്റു പച്ചീരി ഫാറൂക്കും തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂക്കിന്റെ തോല്‍വിക്ക് പിന്നില്‍ ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചുയെന്നത് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെയും നാലകത്ത് സൂപ്പിയുടെയും ഇടപെടലുകള്‍ കാരണമാണ് ലീഗ് ഇത്തരം ഒരു വന്‍തോല്‍വിയിലേക്ക് കൂപ്പ്കുത്തിയതെന്ന് പരസ്യമായി പറയാനും ഇവര്‍ മടി കാണിച്ചില്ല. ഈ വിഴുപ്പലക്കുകളെ തുടര്‍ന്നാണ് ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെയും അദ്ദേഹത്തിനൊപ്പം നിന്ന നേതാക്കന്മാരെയും സസ്‌പെന്റ് ചെയ്തത്. ഏന്നാല്‍ ഇതിന് പിന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രി മഞ്ഞളാംകുഴി അലി ആണെന്നാണ് എതിര്‍ വിഭാഗം ആരോപിക്കുന്നത്. സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇപ്പോളും ലീഗിലുണ്ട്. ഈ പുറത്താക്കല്‍ അലി വിരുദ്ധര്‍ക്ക് ശക്തി പകരുകയാണ് ചെയ്തത്. അലിയെ എതിറ്ത്താല് നാളെ തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് പലരും കരുതുന്നു. ഇവരൊക്കെ രഹസ്യമായും പരസ്യമായും പച്ചീരി ഫാറൂക്കിന് പിന്തുണയും പ്രഖ്യാപിച്ചു. ഫലത്തില്‍ ലീഗിന് അകത്തുണ്ടായിരുന്ന പച്ചീരി ഫാറൂക്കിനെക്കാള്‍ പുറത്തുള്ള പച്ചീരി ഫാറൂക്ക് കരുത്തനായി മാറി. അലി വിരുദ്ധരെല്ലാം പച്ചീരി ഫാറൂക്കില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഫാറൂക്കിനെ ലീഗില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളും തുടങ്ങി. എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പച്ചീരി ഫാറൂക്കിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഫാറൂക്കിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി വാര്‍ഡ് മണ്ഡലം കമ്മറ്റികളില്‍ നിന്ന് കൂട്ടത്തോടെ രാജിയുണ്ടായി.

ഫാറൂക്കിനെ തിരിച്ചെടുക്കാത്ത പക്ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന കാര്യം വ്യക്തമാണ്.

എന്തായാലും ലീഗിന്റെ ഭാവി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ കൈകളിലാണ്. തന്റെ ഭാവിക്ക് ദോഷം വരുന്ന ‘നീക്കുപോക്കുകള്‍ക്ക്’ അദ്ദേഹം തുനിയുമെന്ന് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.