Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചെറിയ ഇടവേളക്ക് ശേഷം പെരിന്തല്‍മണ്ണ ലീഗില്‍ വീണ്ടും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 02:19 pm IST
in Malappuram

പെരിന്തല്‍മണ്ണ: ഏതാനും ദിവസത്തെ നിശബ്ദതക്ക് ശേഷം ലീഗില്‍ വീണ്ടും പോര്‍വിളി ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ ആരോപണ പ്രത്യാരോപണ ശരങ്ങള്‍ ലീഗിലെ വിഭാഗീയതയുടെ പ്രകടമായ തെളിവായിരുന്നു.

നാടകാന്ത്യം, ചില പ്രധാന നേതാക്കള്‍ സസ്‌പെന്‍ഷന്‍ വാങ്ങി പുറത്ത് പോയി. കഴിഞ്ഞ നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആയിരുന്നു പുറത്ത് പോയവരില്‍ പ്രമുഖന്‍. ഒരുപക്ഷേ, യുഡിഎഫിന് ഭരണം ലഭിച്ചിരുന്നെങ്കില്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ആളായിരുന്നു ഫാറൂക്ക്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും തോറ്റു പച്ചീരി ഫാറൂക്കും തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന പച്ചീരി ഫാറൂക്കിന്റെ തോല്‍വിക്ക് പിന്നില്‍ ചില ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചുയെന്നത് പരസ്യമായ രഹസ്യമാണ്. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെയും നാലകത്ത് സൂപ്പിയുടെയും ഇടപെടലുകള്‍ കാരണമാണ് ലീഗ് ഇത്തരം ഒരു വന്‍തോല്‍വിയിലേക്ക് കൂപ്പ്കുത്തിയതെന്ന് പരസ്യമായി പറയാനും ഇവര്‍ മടി കാണിച്ചില്ല. ഈ വിഴുപ്പലക്കുകളെ തുടര്‍ന്നാണ് ലീഗ് നേതൃത്വം പച്ചീരി ഫാറൂക്കിനെയും അദ്ദേഹത്തിനൊപ്പം നിന്ന നേതാക്കന്മാരെയും സസ്‌പെന്റ് ചെയ്തത്. ഏന്നാല്‍ ഇതിന് പിന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രി മഞ്ഞളാംകുഴി അലി ആണെന്നാണ് എതിര്‍ വിഭാഗം ആരോപിക്കുന്നത്. സിപിഎം സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇപ്പോളും ലീഗിലുണ്ട്. ഈ പുറത്താക്കല്‍ അലി വിരുദ്ധര്‍ക്ക് ശക്തി പകരുകയാണ് ചെയ്തത്. അലിയെ എതിറ്ത്താല് നാളെ തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് പലരും കരുതുന്നു. ഇവരൊക്കെ രഹസ്യമായും പരസ്യമായും പച്ചീരി ഫാറൂക്കിന് പിന്തുണയും പ്രഖ്യാപിച്ചു. ഫലത്തില്‍ ലീഗിന് അകത്തുണ്ടായിരുന്ന പച്ചീരി ഫാറൂക്കിനെക്കാള്‍ പുറത്തുള്ള പച്ചീരി ഫാറൂക്ക് കരുത്തനായി മാറി. അലി വിരുദ്ധരെല്ലാം പച്ചീരി ഫാറൂക്കില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഫാറൂക്കിനെ ലീഗില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങളും തുടങ്ങി. എന്നാല്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പച്ചീരി ഫാറൂക്കിന്റെ മടങ്ങി വരവിന് പച്ചക്കൊടി കാണിച്ചിട്ടില്ല. ഫാറൂക്കിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി വാര്‍ഡ് മണ്ഡലം കമ്മറ്റികളില്‍ നിന്ന് കൂട്ടത്തോടെ രാജിയുണ്ടായി.

ഫാറൂക്കിനെ തിരിച്ചെടുക്കാത്ത പക്ഷം പെരിന്തല്‍മണ്ണയില്‍ ലീഗ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന കാര്യം വ്യക്തമാണ്.

എന്തായാലും ലീഗിന്റെ ഭാവി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ കൈകളിലാണ്. തന്റെ ഭാവിക്ക് ദോഷം വരുന്ന ‘നീക്കുപോക്കുകള്‍ക്ക്’ അദ്ദേഹം തുനിയുമെന്ന് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.