Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാന്തപുരത്തിന്റെ കാടത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:32 pm IST
in Vicharam

ലിംഗസമത്വം ഇസ്ലാമിക സമൂഹത്തിനെതിരാണെന്നും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്നുമുള്ള കാന്തപുരം എ.പി.അബുബേക്കര്‍ മുസലിയാരുടെ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രസവിക്കാനേ കഴിയൂ എന്ന അബദ്ധ, അസംബന്ധ പ്രസ്താവനയാണ് കാന്തപുരം നടത്തിയിരിക്കുന്നത്. ലിംഗസമത്വം എന്നത് നടക്കാത്ത കാര്യമാണെന്നും ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് എന്നുപറയുന്ന കാന്തപുരം മറന്നുപോകുന്നത് സ്ത്രീകള്‍ ചൊവ്വാ ഗ്രഹത്തില്‍ പോലും ചെന്നെത്തി എന്ന കാര്യമാണ്. ഝാന്‍സി റാണി ജനിച്ച നാടാണിത്.

ചില മുസ്ലിം രാഷ്‌ട്രങ്ങളില്‍ പോലും സ്ത്രീകള്‍ ഭരണകര്‍ത്താക്കളായിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നല്ലോ. മെഹ്ബുബാ മുഫ്തി ജമ്മുകശ്മീരില്‍ ഭരണം കയ്യാളിയിരുന്നു. ഇന്ദിരാഗാന്ധി എന്ന വനിത വര്‍ഷങ്ങളോളം ഭരണം നടത്തിയ നാടാണ് ഭാരതം. നരേന്ദ്രമോദി സര്‍ക്കാരില്‍ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് സുഷമാ സ്വരാജ് എന്ന വനിതയാണ്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ്. സ്പീക്കര്‍ സുമിത്രാ മഹാജനും. ജീവിതത്തിന്റെ വിവിധമേഖലകളില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച സ്ത്രീകള്‍ നിരവധിയാണ്.

സുനിത വില്യംസ് മുതല്‍ സാനിയ മിര്‍സവരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതൊന്നും മനസ്സിലാക്കാത്ത കാന്തപുരം ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ തന്നെ മികച്ച വനിതാ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റും ഉണ്ടെന്നിരിക്കെ സ്വസമുദായത്തിലെ സ്ത്രീകളുടെ കഴിവിനെപ്പോലും ഇകഴ്‌ത്തുന്ന പ്രസ്താവനയാണ് കാന്തപുരം നടത്തിയിരിക്കുന്നത്. ഫാത്തിമാ റഹ്മാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്നു. മുംതാസ് ഷെയ്‌ക്ക് മികച്ച സാമൂഹ്യപ്രവര്‍ത്തകയാണ്.

സ്ത്രീകളുടെ അവകാശമാണ് ശുചിമുറി എന്ന പ്രചാരണത്തിലൂടെ മുംബൈയില്‍ സ്ത്രീകള്‍ക്കായി 96 സൗജന്യ ശുചിമുറികള്‍ സ്ഥാപിച്ചെടുത്തത് മുംതാസ് ആണ്. അടുത്തിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞത് ഒരു വനിതാ പൈലറ്റായിരുന്നല്ലോ.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധത താലിബാനിസമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചത് തീര്‍ത്തും ശരിയാണ്. മുസ്ലിം സ്ത്രീകള്‍ സമുദായത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പര്‍ദ്ദകൊണ്ട് സ്വയം മൂടി, കണ്ണുമാത്രം തുറന്നുവച്ച് ജീവിക്കേണ്ട ഗതികേടിലാണോ? കാന്തപുരത്തെ സംബന്ധിച്ചിടത്തോളം സ്ത്രീ പുരുഷന്റെ അടിമയാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കാന്തപുരത്തിന്റെ പ്രസ്താവന സ്വന്തം മാതൃത്വത്തെപ്പോലും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതേ കാന്തപുരവുമായാണ് സ്വന്തം പാര്‍ട്ടി രാഷ്‌ട്രീയധാരണയ്‌ക്ക് ശ്രമിക്കുന്നതെന്ന് വിഎസ് മറന്നുപോകുന്നു. കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് മഹിളാ ഐക്യവേദിയും ആരോപിക്കുന്നു.

കേരളത്തോട് കാന്തപുരം മാപ്പുപറയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.  കാന്തപുരത്തിനെതിരായി മുസ്ലിം സമുദായത്തിലെ തന്നെ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെയൊക്കെ ആത്മാര്‍ത്ഥത സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കാന്തപുരം ഇത്തരം പ്രസ്താവനകള്‍ ഇന്നോ ഇന്നലെയോ നടത്താന്‍ തുടങ്ങിയതല്ല. സ്ത്രീവിരുദ്ധത അദ്ദേഹത്തിന്റെ ഉറച്ച മനോഭാവമാണ്. ഇത് കാന്തപുരത്തിന്റെ ഒറ്റപ്പെട്ട അഭിപ്രായവുമല്ല. മുസ്ലിം മതമൗലികവാദികളായ പലരും സമാനമായ അഭിപ്രായക്കാരാണ്. സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ തത്വശാസ്ത്രം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്.

ഏത് ഇരുണ്ടയുഗത്തിലാണ് കാന്തപുരത്തെപ്പോലുള്ളവര്‍ ജീവിക്കുന്നതെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. മതമൗലികവാദികളോട് എതിരിട്ട് പുരോഗമനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക സ്ത്രീസമൂഹത്തിന് അപമാനമാണ് കാന്തപുരം. സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്ന, സ്ത്രീകള്‍ക്കെതിരെ ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്യുന്നവരുടെ പ്രതിനിധിയാകുകയാണോ കാന്തപുരം? മദ്രസകളില്‍ ആണ്‍കുട്ടികളടക്കം പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു പുതിയ വാര്‍ത്തയല്ല. മദ്രസകളിലെ പീഡനത്തിന് തെളിവ് ഹാജരാക്കാനാണ് കാന്തപുരം ആവശ്യപ്പെട്ടത്.

തെളിവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്തുവന്നപ്പോള്‍ കാന്തപുരം മിണ്ടുന്നില്ല. ഭരണഘടന പുണ്യഗ്രന്ഥമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ പറയുകയുണ്ടായി. ഭരണഘടനയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ പാര്‍ലമെന്റിലും സര്‍ക്കാരിലും വേണ്ടുവോളമുണ്ട്.

സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം കാണുകയും പ്രസവിക്കാന്‍ മാത്രമേ അവര്‍ക്ക് അറിയൂ എന്ന് പുച്ഛിക്കുകയും ചെയ്യുന്ന കാന്തപുരത്തെപ്പോലുള്ള പുരുഷകേസരികള്‍ സാമൂഹ്യവിരുദ്ധരാണെന്ന് പറയേണ്ടിവരും. കാന്തപുരത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മതമാണെന്ന കാര്യം മറച്ചുപിടിച്ചിട്ട് കാര്യമില്ല. തിരുത്ത് വേണ്ടത് ഈ മതബോധത്തില്‍തന്നെയാണ്. കാന്തപുരം ഇരുണ്ട യുഗത്തില്‍നിന്ന് വര്‍ത്തമാന കാലത്തേക്ക് മടങ്ങിവരേണ്ട സമയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.