Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്ഥാനാര്‍ത്ഥികളെ തേടി സഖാക്കള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:24 am IST
in Kollam

കൊട്ടാരക്കര: അങ്കത്തിനായി തട്ടൊരുങ്ങിയെങ്കിലും ചേകവന്‍മാരില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ചേകവന്‍മാരെ തേടിയുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. മത്സരത്തിന് ഇറങ്ങാന്‍ കച്ചമുറുക്കിയവര്‍ക്ക് നറുക്കെടുത്തപ്പോള്‍ അങ്കത്തിനിറങ്ങാന്‍ തട്ടില്ലാതായി. തട്ടില്ലാതായവര്‍ മുതല്‍ കാരണവന്‍മാര്‍ വരെ ഇപ്പോഴും ചേകവന്‍മാരെ തപ്പിനടപ്പാണ്. നെടുവത്തൂര്‍ പഞ്ചായത്തില്‍ കോട്ടാത്തല വാര്‍ഡില്‍ അങ്കകലി മൂത്ത ഒരു സഖാവ് മംഗല്യം ഉറപ്പിച്ച് പ്രതിശ്രുതവധുവിനെ മത്സരരംഗത്തിറക്കേണ്ട ഗതികേടില്‍ വരെയെത്തി.

വെപ്രാളത്തിന് പെണ്ണ് കാണാന്‍ പോയപ്പോള്‍ പറ്റിയ പുകിലുകള്‍ സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ളതാണ്. കൊട്ടാരക്കരയിലാണങ്കില്‍ ആദ്യ നഗരസഭാധ്യക്ഷനാകാന്‍ സാക്ഷാല്‍ പിള്ളമുതല്‍ ഒരു ഡസന്‍ നേതാക്കള്‍ ഉടുപ്പുതയ്‌പ്പിച്ചു. നറുക്കെടുപ്പ് വന്നപ്പോള്‍ ഇവരെ പിന്നീട് ആരും കണ്ടില്ലെന്ന് മാത്രമല്ല സീറ്റിനായി വിപ്ലവ വീട്ടിലെ ചേട്ടനും അനിയനും തമ്മിലുള്ള അടി ഇപ്പോഴും തുടരുകയാണ്. പലതവണ യോഗം കൂടിയെങ്കിലും 29ല്‍ ചേട്ടനും അനിയനും കിട്ടിയ 11 ഉം 9ഉം എവിടെയാണന്ന് നിശ്ചയമില്ല. ഒടുവില്‍ അടിച്ച് തീരുമാനിക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയതോടെ വീണ്ടും പിരിയുകയായിരുന്നു. പിള്ള എത്തിയപ്പോള്‍ ചേട്ടന് തങ്ങളെ വേണ്ടാതായെന്നാണ് അനിയന്‍ പറയുന്നത്. ആദ്യം തന്നെ എട്ട് സീറ്റ് പിള്ളക്ക് നല്‍കിയെങ്കിലും ഇതും അടിയിലേക്ക് നീങ്ങുകയാണ്. ഉമ്മന്നൂരിലാണങ്കില്‍ അനിയനും ചേട്ടനും പിള്ളയെ കളം തൊടീക്കുന്നില്ല.

പിണറായി മാമന്റെ താക്കീത് മറികടന്ന് പിള്ള ബാന്ധവത്തിനെതിരെ ഇന്നലെ സഖാക്കള്‍ ഉറഞ്ഞുതുള്ളി. ഉമ്മന്നൂരില്‍ ഭരണത്തിലിരുന്ന പിള്ള പാര്‍ട്ടിക്ക് ഇതുവരെ ഉപ്പിലിടാന്‍പോലും അംഗത്തെ കിട്ടിയിട്ടില്ല. വാളകം സംഭവവും സമരവും മറക്കാറായില്ലന്നാണ് ഇവിടുത്തെ സഖാക്കള്‍ പറയുന്നത്. വിപ്ലവം മാറ്റിവച്ച് എത്തിയ ചവറ പാര്‍ട്ടിക്ക് നെടുവത്തൂരില്‍ ഇത്തവണയും സീറ്റില്ല. പ്രതിഷേധിച്ച് ലോക്കല്‍ നേതാവ് രാജിഭീഷണി മുഴക്കി സിപിഐയില്‍ ചേക്കേറി മത്സരത്തിന് തയ്യാറെടുക്കുകയാണ്. മൈലത്ത് വിപ്ലവപാര്‍ട്ടിക്ക് മത്സരിക്കാന്‍ തന്നെ ആളിനെ കിട്ടുന്നില്ലന്നാണ് ശ്രുതി. താമരക്കുടി ബാങ്ക് തട്ടിപ്പിനിരയായ പഞ്ചായത്തിലെ സാധാരണക്കാരന്റെ രോഷം ഭയന്നാണ് സഖാക്കള്‍ പിന്നിലേക്ക് വലിയുന്നത്. വമ്പന്‍ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും വലിയ ബുദ്ധിമുട്ടിലാണ് കാര്യങ്ങള്‍ എന്ന് സഖാക്കള്‍ തുറന്ന് സമ്മതിക്കുന്നു. എന്നാല്‍ സിപിഎം റിബലുകള്‍ ഇത്തവണ കൂടുമെന്നാണ് സൂചന. പലയിടത്തും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ജനറല്‍ സീറ്റുകള്‍ മോഹിച്ചവര്‍ക്ക് സീറ്റില്ലാതായതാണ് കാരണം. മണ്ഡലത്തിലുടനീളം റിബലുകള്‍ വാഴും. നഗരസഭയിലായിരുക്കും കൂടുതല്‍. പത്രിക നല്‍കാന്‍ നാലുനാള്‍ ശേഷിക്കെ അടി എന്ന് തീരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

പുതിയ വാര്‍ത്തകള്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.