Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുട്ടക്കോഴി പദ്ധതി: ഉത്തരവാദിത്വമില്ലെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2015, 10:08 pm IST
in Kottayam

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധമില്ലെന്ന് ജില്ലാ കുടുംബശ്രീമിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് അറിയിപ്പൊന്നും ചിറക്കടവ് യൂണിറ്റ് ജില്ലാ ഓഫീസില്‍ നല്‍കിയിട്ടില്ല. ക്രമക്കേട് സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ച് തിങ്കളാഴ്ച കത്തുനല്‍കിയതുമാത്രമാണ് ചിറക്കടവ് പഞ്ചായത്ത് യൂണിറ്റ് ചെയ്തത്.

പദ്ധതി സംബന്ധിച്ച് അവ്യക്തതയും സുതാര്യത ഇല്ലായ്‌മയും നിലനില്‍ക്കുന്നുണ്ട്. പരിശീലന പരിപാടികള്‍ക്ക് ഏജന്‍സികളുടെ പേര് ജില്ലാ മിഷന്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് പരിശീലകരെയും ഏര്‍പ്പെടുത്തുകയുമാണ് പതിവ്. മുട്ടക്കോഴികളെ വാങ്ങുന്നതിന് അംഗീകാരമുള്ള ഏജന്‍സികളുടെ ലിസ്റ്റ് മിഷന്‍ നല്‍കാറില്ല. ജില്ലാ കുടുംബശ്രീ മിഷന്‍ ചിറക്കടവ് പഞ്ചായത്തില്‍ കോഴിയെ വാങ്ങുന്നതിന് പ്ലാന്റേഷന്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയെ ഏര്‍പ്പാടാക്കിയെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. ഇപ്പോള്‍ നടന്നിരിക്കുന്ന എല്ലാ ഇടപാടുകളുടെയും ഉത്തരവാദിത്വം ചിറക്കടവ് യൂണിറ്റിന് മാത്രമാണെന്നും ജില്ലാ ഭാരവാഹി ശോഭാലക്ഷ്മി അറിയിച്ചു.

പ്രതിഷേധവുമായി ബാങ്കിലെത്തിയ വീട്ടമ്മമാര്‍ നിരാശരായി. പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഗ്രൂപ്പിന്റെ പേരില്‍ എടുത്ത ലോണ്‍ മറ്റുപേരില്‍ ആക്കാന്‍ സാധിക്കുകയില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെട്ടതിലധികം തുക എന്തിനാണ് ഏജന്‍സിക്ക് കൈമാറിയത് എന്ന ചോദ്യത്തിന് ബാങ്ക് മാനേജര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിരവധി പേപ്പറുകളില്‍ തങ്ങളെക്കൊണ്ട് ഒപ്പുവപ്പിച്ചിരുന്നതായും വീട്ടമ്മമാര്‍ പറഞ്ഞു. മലയാളം മാത്രം അറിയാവുന്ന മിക്കവീട്ടമ്മമാര്‍ക്കും ഏതൊക്കെ രേഖകളിലാണ് ഒപ്പിട്ട് നല്‍കിയതെന്ന് നിശ്ചയവുമില്ല. ഒരുലക്ഷത്തിഅയ്യായിരം രൂപ മാത്രമാണ് തങ്ങള്‍ ലോണായി ആവശ്യപ്പെട്ടത്. മലയാളത്തില്‍ വ്യക്തമായി എഴുതി തയ്യാറാക്കിയ മിനിട്‌സിന്റെ പകര്‍പ്പാണ് ബാങ്കില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അഞ്ഞൂറ് രൂപയാണ് ബാങ്ക് ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്.

ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് ഇതുമൂലം ഉണ്ടായത്. പദ്ധതി ഉപേക്ഷിച്ച വീട്ടമ്മമാരും മാസങ്ങള്‍ക്കുള്ളില്‍ റവന്യു റിക്കവറി നടപടി നേരിടേണ്ടവരും. സിഡിഎസ് ഭാരവാഹികള്‍ക്കും ഏജന്‍സിക്കും ബാങ്കിനുമെതിരെ വീട്ടമ്മമാര്‍ നിയമ നടപടിക്കുള്ള നീക്കത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.