Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:54 pm IST
inTravel

പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്‍ശനമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഓമല്ലൂര്‍ ഗ്രാമം.  ഓമനത്തമുള്ള ഗ്രാമം എന്നാണ് അര്‍ത്ഥം. ഓമല്‍ – ഊരു എന്നര്‍ത്ഥത്തില്‍ ഓമല്ലൂര്‍ എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്ന് പഴമ. റോഡരുകില്‍ പടിഞ്ഞാറും വടക്കുമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന രണ്ടു ഗോപുരങ്ങള്‍. പടിഞ്ഞാറേ ഗോപുരത്തോടു ചേര്‍ന്ന വലിയ നടശ്ശാല.  ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമത്താവളവുമാണ് ഇവിടം. ചുറ്റമ്പലത്തിനോട് ചേര്‍ന്നും മൂന്ന് ഗോപുരങ്ങളുണ്ട്. അതില്‍ കിഴക്കേ ഗോപുരം തുറക്കാറില്ല.

വിളക്കുകളില്‍ അലംകൃതമായ ചുറ്റമ്പലം. അതിന് താഴെ പുരാണ കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. അകക്ക് കടന്നാല്‍ അംബരചുമ്പിയായി നില്‍ക്കുന്ന കൊടിമരം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൊന്നിന്‍ കൊടിമരം. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവില്‍. അതിനുള്ളില്‍ ഇരുന്നരുളുന്ന ശ്രീ രക്തകണ്ഠസ്വാമി. പടിഞ്ഞാറോട്ട് ദര്‍ശനം. പ്രത്യേകം രൂപമില്ലാത്ത ശിലാവിഗ്രഹം. തിരിച്ചറിയാന്‍ കഴിയാത്ത മൂര്‍ത്തിയെന്നും അതല്ല, ശാസ്താവെന്നും പറയപ്പെടുന്നു. കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുണ്ടെന്നുമാണ് വിശ്വാസം. കന്നിമൂലയില്‍ ഗണപതിയും നാലമ്പലത്തിനകത്ത് ശിവനും പുറമെ നാഗരാജാവും നാഗയക്ഷിയും, യക്ഷിയും മുഹൂര്‍ത്തി വസൂരിമാല തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്. ശ്രീകോവിലിന്റെ തൊട്ടുമുന്നിലായി സമചതുരാകൃതിയിലുള്ള ഒരു മണ്ഡപവുമുണ്ട്.  മൂന്നുനേരമാണ് പൂജ. ശാസ്താപൂജയെന്ന് സങ്കല്പം. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി നടത്തിവരുന്ന ചതുശ്ശതമാണ് പ്രധാന വഴിപാട്.

മണ്ഡലകാലം ഓമല്ലൂരില്‍ ഉത്സവകാലമാണ്. ഇതുവഴി ഇടവിടാതെ കടന്നുപോകുന്ന വാഹനങ്ങളും അതില്‍ നിന്നും ഉയരുന്ന ശരണാരവങ്ങളുംകൊണ്ട് പവിത്രമാകുന്ന നാളുകള്‍ ഇവിടെ വിശേഷമാണ്. ശബരിമലയിലെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ ഘോഷയാത്ര ഇതുവഴി കടന്നുപോകുമ്പോള്‍ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കും. അപ്പോള്‍ ഇവിടെ മറ്റൊരു ഉത്സവത്തിന്റെ പ്രതീതി.

വൃശ്ചികമാസത്തിലെ ഉത്രത്തിന് അന്നദാനം. ഇത് ഓമല്ലൂരിലെ ഉത്രസദ്യ എന്നറിയപ്പെടുന്നു. കൂടാതെ നവരാത്രിയും ശിവരാത്രിയും ആയില്യപൂജയും നടക്കാറുണ്ട്. മേടമാസത്തിലാണ് ഓമല്ലൂരിലെ പ്രസിദ്ധമായ ഉത്സവം. ഭഗവാന്റെ തിരുനാളായ ഉത്രംനാളില്‍ കൊടിയേറി പത്തുദിവസമാണ് ഈ മഹോത്സവം. ദേവസാന്നിധ്യം ആദ്യമുണ്ടായ അച്ചന്‍കോവില്‍ ആറിന്റെ കടവിലാണ് ആറാട്ട്. ആറാട്ടുദിവസം ഘോഷയാത്രയും നൂറുകണക്കിന് അന്‍പൊലിയും നിറപറയുമുണ്ടാകും. ആറാട്ടിന്റെ തിരിച്ചുവരവിന് നിരവധി ഗജവീരന്മാരുടെ അകമ്പടിയും നൂറുകണക്കിന് തീവെട്ടികളുടെ തിളക്കമാര്‍ന്ന ദീപശോഭയും നിരക്കുമ്പോള്‍ കാണികളായ പതിനായിരങ്ങളുടെ ഉള്ളില്‍ ആത്മഹര്‍ഷമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.