Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മ്മാണം ഒക്‌ടോബര്‍ ഒന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 11:01 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ ഗതാഗതകുരുക്കിന് ഏറെ ശമനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മ്മാണം ഒക്‌ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ ഇപിസി മോഡലിലും പുല്ലേപ്പടി-തമ്മനം-എന്‍എച്ച് റോഡ് ബിഒടി ആന്വിറ്റി വ്യവസ്ഥയിലുമാണ് നിര്‍മ്മിക്കുന്നത്.

ബജറ്റ് വിഹിതത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ 25 വര്‍ഷം കൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളാണ് അധിക സമാഹരണം വഴി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ 400 ദിവസം 100 പാലങ്ങള്‍ പദ്ധതി പൊതുമരാമത്ത് പ്ലാന്‍ ചെയ്തതു പോലെ തന്നെ വേഗതയില്‍ മുന്നേറുകയാണെന്നും പതിനേഴ് പാലങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.

ഉദ്ഘാടനംകഴിഞ്ഞുവെന്നും അടുത്ത ഒരാഴ്ചക്കുള്ളില്‍ ആറ് പാലങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. 2016 ഫെബ്രുവരി മാസത്തിന് മുമ്പ് 100 പാലങ്ങളും തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയെ പൂര്‍ണ്ണമായും കുഴിയില്ലാത്തതാക്കുന്നതിന് ഒരു പദ്ധതിക്ക് ദേശീയ പാതാവി’ഭാഗം രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ‘ഭാഗമായി സംസ്ഥാന ദേശീയ പാതയില്‍ 283 കിലോമീറ്റര്‍, 187 കോടി രൂപ ചെലവാക്കി പുതുക്കുകയാണ് ഡിസംബര്‍ മാസത്തിന് മുമ്പായി ഈ പണികള്‍ പൂര്‍ത്തിയാക്കും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ളൈഓവറുകള്‍, പാലങ്ങള്‍, റിംഗ് റോഡുകള്‍, റോഡുകളുടെ പുനര്‍നിര്‍മ്മാണം എന്നിവയാണ് സ്പീഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പാലാരിവട്ടം ഫ്‌ളൈഓവര്‍, കോഴിക്കോട് ബൈപ്പാസ്, രാമപുരം – നാലമ്പലം ദര്‍ശനം റോഡ്, കഞ്ഞിക്കുഴി – വെട്ടത്തുകവല – കറുകച്ചാല്‍ എന്നിവയാണ് സ്പീഡ് കേരളയുടെ ഭ’ാഗമായി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്ന പാലാരിവട്ടം ഫ്‌ളൈഓവറിന്റെ പൈലിങ്ങ് ജോലികള്‍ പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് ദേശീയ പാതയുടെ ഇടപ്പള്ളി, വൈറ്റില ‘ഭാഗത്തെ വീതി കൂട്ടല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016 മാര്‍ച്ച് മാസത്തോടെ പാലാരിവട്ടം പാലാരിവട്ടം ഫ്‌ളൈഓവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീഡ് കേരളയുടെ ‘ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ചെലവില്‍ നിര്‍മ്മിക്കുന്ന കോഴിക്കോട് ബൈപ്പാസിന്റെ 59 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ബൈപ്പാസ് തുറന്നു കൊടുക്കും.    കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മ്മാണം തുടങ്ങും.

കോഴിക്കോട് ബൈപ്പാസ് മോഡലില്‍ പൂര്‍ണ്ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണം. പതിനെട്ട് കിലോമീറ്റര്‍ നീളം വരുന്ന തലശ്ശേരി – മാഹി ബൈപ്പാസിന്റെ മുഴപ്പിലങ്ങാട് മുതല്‍ നാലുതറ വരെയുള്ള 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 390 കോടി രൂപ ചെലവില്‍ രണ്ട് വരിയായി മൂന്ന് വലിയ പാലങ്ങളും എട്ട് അണ്ടര്‍പാസുകളും ഈ ബൈപ്പാസില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.