Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2015, 10:12 pm IST
inTravel

ശബരിമല: മകരവിളക്ക് മഹോത്സവത്തിനു നടതുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയില്‍ തിരക്കേറുന്നു. ഇതിനെതുടര്‍ന്ന് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇന്നലെ സന്ധ്യയ്‌ക്ക് ദര്‍ശനത്തിനായുള്ള ക്യൂ ശബരിപീഠവുംപിന്നിട്ട് നീണ്ടു. മുന്‍ വര്‍ഷങ്ങളില്‍ നിന്നുവ്യത്യസ്ഥമായി നടതുറന്ന ദിവസം മുതല്‍ സന്നിധാനത്ത് തിരക്കാണ്. വിളക്കിന് ഏതാനുംദിവസംമുമ്പ് അനുഭവപ്പെടാറുളള ഭക്തജന സഞ്ചയമാണ് മാസത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ മലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് എത്തുന്നവരില്‍ ഏറെയും. ദര്‍ശനത്തിന് ശേഷം തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ സന്നിധാനത്തും, പമ്പയിലും തമ്പടിക്കുന്നത് തിരക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. മുന്‍പ് നടന്നിട്ടുള്ള അവലോകനയോഗങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ദര്‍നത്തിന് ശേഷം ഭക്തര്‍ ഉടന്‍തന്നെ മലയിറങ്ങണം എന്ന നിര്‍ദ്ദേശം കര്‍ശനമായി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്ങിലും നാളിതുവരെ ഈതീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ദര്‍ശനസമയം നീട്ടിയതും, നടഅടച്ചതിന് ശേഷവും ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടക പ്രവാഹം നിയന്ത്രിക്കാന്‍ മിക്ക ദിവസങ്ങളിലും പോലീസ്, ദ്രുതകര്‍മ്മസേന, ദുരന്തനിവാരണ സേന എന്നിവര്‍ക്ക് കഴിയാതെ വരുന്നുണ്ട്. സന്നിധാനത്തെത്തി മിക്കവഴിപാടുകളും നടത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ നീണ്ടക്യൂവാണ് വഴിപാടുകൗണ്ടറുകളില്‍ നിലവില്‍ കാണാന്‍ കഴിയുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ നടത്തുന്ന അന്നദാനം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

നെയ്യഭിഷേകത്തിനായും ദിനംപ്രതി ഭക്തരുടെ തിരക്ക് ഏറുകയാണ്. പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ കൂട്ടമായി സാധനങ്ങളും മറ്റും വാങ്ങാന്‍ നിലയുറപ്പിക്കുന്നതും തിരക്കിന് മറ്റൊരുകാരണമാകുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശംനല്‍കാന്‍ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് മലയിറങ്ങുന്നതും കയറുന്നതുമായുളള മറ്റ് തീര്‍ത്ഥാടകരെ നന്നേ ദുരിതത്തിലാക്കുന്നുണ്ട്.

മകരവിളക്കിന് മുന്നോടിയായിതന്നെ എത്തുന്ന തീര്‍ത്ഥാടക പ്രവാഹം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ആശങ്കയിലാണ് അധികൃതര്‍. വിളക്കിനോടനുബന്ധിച്ച് 3200 പോലീസ് ഉദ്യോഗസ്ഥരെ അധികമായി പമ്പയിലും, സന്നിധാനത്തും ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടിതന്നെ പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.