Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മരിച്ചും മരിക്കാതെയും ‘വെളുത്ത വിധവ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:21 am IST
inLifestyle

ശറഫിയ ലൂത്ത്വെയ്റ്റിനെ അറിയുമോ, പോട്ടെ, വെളുത്ത വിധവയെ അറിയുമോ? സഹതാപമാണ് അങ്ങനെ കേള്‍ക്കുമ്പോള്‍ തോന്നേണ്ടത്, പക്ഷേ ഭീകരതയെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്ക് ആ പേര് ഞെട്ടലുണ്ടാക്കും.

ഇന്ന് ലോക കുറ്റാന്വേഷണ ഏജന്‍സികള്‍ ഏറ്റവുമധികം തേടുന്ന സ്ത്രീകളില്‍ ഒരാളാണ് അവര്‍. ഒരിടവേളയ്‌ക്കുശേഷം വെളുത്ത വിധവ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ആശങ്കപ്പെടുത്തുന്നതും ആകാംക്ഷനിറഞ്ഞതുമായ വാര്‍ത്തകളാണ് ഇവരെക്കുറിച്ച് പുറത്തുവരുന്നത്.

30 വയസുകാരിയായ സാമന്ത വടക്കന്‍ അയര്‍ലന്റ് സ്വദേശിയാണ്. നാലു കുട്ടികളുടെ അമ്മ. ഭീകരത നിറഞ്ഞ സാമന്തയുടെ ജീവിതം ലോകത്തിനു പരിചിതവുമാണ്.

യുക്രൈന്‍ സേനയ്‌ക്കൊപ്പം റഷ്യന്‍ വിരുദ്ധ പോരാട്ടത്തിനിടെ സാമന്ത കൊല്ലപ്പെട്ടെന്ന് മോസ്‌കോയിലെ റീഗ്‌നം വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരെയും അമ്പരിപ്പ് പുതിയ വാര്‍ത്ത പരന്നു. അല്‍ഖ്വയ്ദ ഭീകര സംഘടനയില്‍ അംഗമായ ഭര്‍ത്താവിനൊപ്പം സാമന്ത ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടെന്നാണ് കെനിയയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.

ഇവര്‍ മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാതിരുന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. സാമന്ത യുക്രൈനിലെത്തിയെന്നു തെളിയിക്കുന്ന രേഖകളും ലഭ്യമായിരുന്നില്ല. വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് റഷ്യയുടെ രാഷ്‌ട്രീയ തന്ത്രമാണെന്ന് നേരത്തെ തന്നെ അഭ്യൂഹവുമുണ്ടായിരുന്നു.

2005 ജൂലൈയില്‍ ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ നാലു ചാവേറുകളില്‍ ഒരാളായ ജെര്‍മൈന്‍ ലിന്‍ഡ്‌സേയുടെ ഭാര്യയാണ് വെളുത്ത വിധവ എന്നറിയപ്പെടുന്ന സാമന്ത ലൂത്ത്വെയ്റ്റ്. കെനിയയില്‍ അല്‍ ഷബാബ് ഭീകരവാദികളുമായി ചേര്‍ന്നു നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ നോട്ടപ്പുള്ളിയാണ് സാമന്ത.

കെനിയയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് സാമന്തയാണെന്നാണ് ഇന്റര്‍പോള്‍ അനുമാനം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന് സാമന്ത സിറിയയില്‍ പോരാട്ടം നടത്തുന്നതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

ലോകത്തെ പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നും പല രാജ്യങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, സൊമാലിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സാമന്ത ലൂത്ത്വെയ്റ്റ് സ്വന്തം ഇഷ്ടത്തോടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ പക്ഷപാതിയായ അലെക്‌സി ടൊപൊറോവ്, മതതീവ്രതയ്‌ക്കെതിരായ പോരാട്ടത്തിലും ഇവര്‍ ശ്രദ്ധേയയാണ്. കള്ളപ്പേരിലാണ് സാമന്ത യുക്രൈനിലെത്തിയതെന്നാണ് ടൊപൊറോവിന്റെ അവകാശവാദം. തുടര്‍ന്ന് വിമതപോരാട്ടം രൂക്ഷമായ ഡൊനെട്‌സ്‌കില്‍ ഒളിപ്പോരിനായി നിയോഗിക്കപ്പെട്ടു. യുക്രൈന്‍ അനുകൂല എയ്ഡര്‍ ബറ്റാലിയനിലായിരുന്നു സാമന്തയുടെ സേവനമെന്നും ഒട്ടേറെ വിമതരെ കൊന്നൊടുക്കിയെന്നും ടൊപൊറോവ് പറയുന്നു.

ബ്രിട്ടനില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഭര്‍ത്താവ് ജെര്‍മൈന്‍ കൊല്ലപ്പെട്ടതോടെ ബ്രിട്ടനില്‍ തന്നെ പാകിസ്ഥാന്‍കാരനായ ഹബീബ് ഗനിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ലണ്ടനില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞപ്പോള്‍ ഇരുവരും നാടുവിട്ടു. ഗനി പിന്നീട് സൊമാലിയയില്‍ വെച്ച് കൊല്ലപ്പെട്ടു.

കെനിയയിലെ മൊംബാസയില്‍ പിടിയിലായ ഇരുവരും ഒരു ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ കെനിയയിലും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. ഗനി കൊല്ലപ്പെട്ടശേഷം അബ്ദുല്‍ വാഹിദ് എന്ന കെനിയക്കാരനൊപ്പമായിരുന്നു സാമന്തയുടെ താമസം. കെനിയയിലെ മുന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന അബ്ദി അല്‍ ഖാഈദ ബന്ധമുള്ള അല്‍ ശബാബ് എന്ന സൊമാലിയന്‍ ഭീകര സംഘടനയില്‍ ചേരുകയായിരുന്നു.

ഈ സംഘടനയാണ് കെനിയയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ആക്രമണം നടത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് സാമന്ത വാഹിദുമൊത്ത് താന്‍സാനിയയില്‍നിന്ന് കെനിയയിലെത്തിയത്. അവിടെ ഒരു വാടകവീട്ടിലായിരുന്നു താമസം. അതിന് മുമ്പ് കുറേക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് പല തവണ മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിട്ടും സാമന്തയെ ആരും കണ്ടെത്തിയിട്ടില്ലെന്നതാണ് അത്ഭുതം.

എന്തായാലും സാമന്തയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറുകയാണ്. ഒപ്പം  വാര്‍ത്തകളില്‍ നിറയുകയാണ് ഈ ഭീകരവനിത…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.