Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്ലാക്ക് ബോക്‌സുകളും മൃതശരീരങ്ങളും യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 12:07 am IST
in World

കീവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളും ബലമായി പിടിച്ചുവച്ചിരുന്ന മൃതശരീരങ്ങളും കടുത്ത അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു. ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്കും  മൃതശരീരങ്ങള്‍ യുക്രൈനുമാണ് കൈമാറിയത്. സംഭവസ്ഥലത്ത് അന്താരാഷ്‌ട്ര അന്വേഷക സംഘങ്ങളെ  സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനും വിമതര്‍ അനുവദിച്ചു.

ദുരന്തമേഖലയില്‍ വിദേശനിരീക്ഷകരെ കടത്തിവിടണമെന്നും അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിന് പിന്നാലെയാണ് റഷ്യന്‍ അനുകൂല വിമതരുടെ മനംമാറ്റം. ആസ്‌ട്രേലിയ അവതരിപ്പിച്ച പ്രമേയം യുഎന്‍ ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും മുന്നറിയിപ്പും നിലപാട് മാറ്റത്തിന് വിമതരെ പ്രേരിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു.

ഡൊനെറ്റ്‌സ്‌കില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് വിമത നേതാവ് അലക്‌സാണ്ടര്‍ ബൊറോഡിയാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. ബ്ലാക്ക് ബോക്‌സുകള്‍ പരിശോധിച്ച മലേഷ്യന്‍ സംഘത്തലവന്‍ കേണല്‍ മുഹമ്മദ് സാക്രി അവയ്‌ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വിമാനത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനി വെളിപ്പെടും. വിമാനം തകര്‍ന്ന സമയം, അപകടത്തില്‍പ്പെട്ട വേളയില്‍ വിമാനത്തിന്റെ സ്ഥാനം എന്നിവയെകുറിച്ച് ബ്ലാക്ക് ബോക്‌സില്‍ നിന്ന് വിവരം ലഭിക്കും. വിമാനം തകരാനുള്ള കാരണം എന്തന്നറിയാന്‍ ഉതകുന്ന സൂചനകള്‍ കോക്പിറ്റിലെ ശബ്ദരേഖയിലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനിടെ, 200 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ യുക്രൈനിലെ കിഴക്കന്‍ നഗരമായി ഖര്‍കീവിലെത്തി. മലേഷ്യന്‍ വിദഗ്ധരും ഹോളണ്ട് പ്രതിനിധികളും ട്രയിനിനെ അനുഗമിച്ചു. ഹോളണ്ടിന് കൈമാറണം എന്ന ഉപാധിപ്രകാരമാണ് വിമതര്‍ മൃതശരീരങ്ങള്‍ വിട്ടുനല്‍കിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഹോളണ്ടിലേക്ക് കൊണ്ടുപോകും. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേരും ഹോളണ്ടുകാരാണ്.

ദുരന്തസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ വിമതര്‍ കൈക്കലാക്കി ട്രെയിനില്‍ കയറ്റി കൊണ്ടുപോയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ട്രെയിന്‍ പിടിച്ചിരുന്ന ടോറസ് റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് തിങ്കളാഴ്ച യുക്രൈന്‍ സൈന്യവും വിമതരും രൂക്ഷപോരാട്ടവും നടന്നു. ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ആഗോളതലത്തില്‍ ഉയന്ന രോഷത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.