Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്ലാക്ക് ബോക്‌സുകളും മൃതശരീരങ്ങളും യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 12:07 am IST
inWorld

കീവ്: മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളും ബലമായി പിടിച്ചുവച്ചിരുന്ന മൃതശരീരങ്ങളും കടുത്ത അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ യുക്രൈന്‍ വിമതര്‍ വിട്ടുകൊടുത്തു. ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്കും  മൃതശരീരങ്ങള്‍ യുക്രൈനുമാണ് കൈമാറിയത്. സംഭവസ്ഥലത്ത് അന്താരാഷ്‌ട്ര അന്വേഷക സംഘങ്ങളെ  സ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാനും വിമതര്‍ അനുവദിച്ചു.

ദുരന്തമേഖലയില്‍ വിദേശനിരീക്ഷകരെ കടത്തിവിടണമെന്നും അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിന് പിന്നാലെയാണ് റഷ്യന്‍ അനുകൂല വിമതരുടെ മനംമാറ്റം. ആസ്‌ട്രേലിയ അവതരിപ്പിച്ച പ്രമേയം യുഎന്‍ ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും മുന്നറിയിപ്പും നിലപാട് മാറ്റത്തിന് വിമതരെ പ്രേരിപ്പിച്ചെന്ന് വിലയിരുത്തപ്പെടുന്നു.

ഡൊനെറ്റ്‌സ്‌കില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് വിമത നേതാവ് അലക്‌സാണ്ടര്‍ ബൊറോഡിയാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ മലേഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. ബ്ലാക്ക് ബോക്‌സുകള്‍ പരിശോധിച്ച മലേഷ്യന്‍ സംഘത്തലവന്‍ കേണല്‍ മുഹമ്മദ് സാക്രി അവയ്‌ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

വിമാനത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനി വെളിപ്പെടും. വിമാനം തകര്‍ന്ന സമയം, അപകടത്തില്‍പ്പെട്ട വേളയില്‍ വിമാനത്തിന്റെ സ്ഥാനം എന്നിവയെകുറിച്ച് ബ്ലാക്ക് ബോക്‌സില്‍ നിന്ന് വിവരം ലഭിക്കും. വിമാനം തകരാനുള്ള കാരണം എന്തന്നറിയാന്‍ ഉതകുന്ന സൂചനകള്‍ കോക്പിറ്റിലെ ശബ്ദരേഖയിലുണ്ടാവുമെന്നും കരുതപ്പെടുന്നു. അതിനിടെ, 200 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ യുക്രൈനിലെ കിഴക്കന്‍ നഗരമായി ഖര്‍കീവിലെത്തി. മലേഷ്യന്‍ വിദഗ്ധരും ഹോളണ്ട് പ്രതിനിധികളും ട്രയിനിനെ അനുഗമിച്ചു. ഹോളണ്ടിന് കൈമാറണം എന്ന ഉപാധിപ്രകാരമാണ് വിമതര്‍ മൃതശരീരങ്ങള്‍ വിട്ടുനല്‍കിയത്. തിരിച്ചറിയല്‍ പരിശോധനകള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഹോളണ്ടിലേക്ക് കൊണ്ടുപോകും. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേരും ഹോളണ്ടുകാരാണ്.

ദുരന്തസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ വിമതര്‍ കൈക്കലാക്കി ട്രെയിനില്‍ കയറ്റി കൊണ്ടുപോയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ട്രെയിന്‍ പിടിച്ചിരുന്ന ടോറസ് റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് തിങ്കളാഴ്ച യുക്രൈന്‍ സൈന്യവും വിമതരും രൂക്ഷപോരാട്ടവും നടന്നു. ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ആഗോളതലത്തില്‍ ഉയന്ന രോഷത്തിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.