Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിടിയിലായവര്‍ക്ക്‌ തീവ്രവാദ ബന്ധമുള്ളതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:47 pm IST
in Ernakulam

അങ്കമാലി : അങ്കമാലിയില്‍ പിടികൂടിയ കള്ളനോട്ട്‌ കേസില്‍ പിടിയിലായവര്‍ക്ക്‌ തീവ്രവാദബന്ധമുള്ളതായി പോലീസിന്‌ സംശയം. പാക്കിസ്ഥാനിലെ ക്വൊറ്റ എന്ന സ്ഥലത്താണ്‌ നോട്ടുകള്‍ പ്രിന്റ്‌ ചെയ്തിരിക്കുന്നതെന്നാണ്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുള്ളത്‌. അവിടെനിന്ന്‌ ബംഗ്ലാദേശ്‌ വഴിയാണ്‌ കള്ളനോട്ടുകള്‍ ബംഗാളിലേക്ക്‌ എത്തുന്നതെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സി കള്ളനോട്ട്‌ കേസ്‌ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്‌. ഇതിന്റെ ഭാഗമായി ഈ കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘം അങ്കമാലിയില്‍ എത്തിയിരുന്നു. ഇവര്‍ പ്രാഥമിക വിവരങ്ങള്‍ ഇവരില്‍നിന്നും ശേഖരിച്ചിട്ടുണ്ട്‌.

പാക്കിസ്ഥാനില്‍ നിന്നും വന്ന നോട്ടുകളാണ്‌ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തത്‌ എന്നുള്ളതുകൊണ്ടാണ്‌ കള്ളനോട്ട്‌ കേസ്‌ ഉന്നതസംഘം അന്വേക്ഷിക്കുവാന്‍ തയ്യാറാകുന്നത്‌. കള്ളനോട്ടുകേസില്‍ പിടിയിലായ വെസ്റ്റ്‌ ബംഗാള്‍ മൂര്‍ഗിദാബാദ്‌ ജില്ലയിലെ ദൗലത്താബാദ്‌ സ്വദേശികളായ ജോയ്ത്‌ ഷേക്‌ മകന്‍ മുകള്‍ ഷേയ്‌ക്‌ (26), മുഹറം ഷേയ്ഖ്‌ മകന്‍ നജ്മല്‍ ഷേയ്ഖ്‌ (26), ജാഫര്‍ അലി ഷേയ്ഖ്‌ മകന്‍ മിറാജ്ജൂല്‍ (27) എന്നിവര്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാറുള്ളവരാണ്‌.

നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുമ്പോഴാണ്‌ കള്ളനോട്ടുകള്‍ കൊണ്ടുവരുന്നതെന്നും എറണാകുളം ജില്ലയില്‍ രണ്ട്‌ ലക്ഷത്തോളം കള്ളനോട്ട്‌ മാറിയതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്‌. എറണാകുളം ജില്ലയിലെ പലസ്ഥലങ്ങളിലും കള്ളനോട്ട്‌ മാറിയിട്ടുള്ള ഇവര്‍ ആദ്യമായിട്ടാണ്‌ അങ്കമാലിയില്‍ മാറുവാന്‍ ശ്രമിച്ചത്‌.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 80000 രൂപയോളം ഒന്നാം പ്രതി മുകുള്‍ ഷേയ്‌ക്‌ ബീഹാറിലേക്ക്‌ അയച്ചിട്ടുണ്ട്‌. ഈ പണത്തിന്റെ ഉറവിടവും അന്വേഷണ വിധേയമായിട്ടുണ്ട്‌. പിടിയിലായ മിറാജ്ജുല്‍ കല്‍പണിക്കാരനും മുകുള്‍ ഷേയ്‌ക്‌, അജ്മല്‍ എന്നിവര്‍ ഹെല്‍പര്‍മാരായാണ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. പിടിയിലായ ബംഗാളികള്‍ കള്ളപണം വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികള്‍ മാത്രമാണ്‌. ഇവര്‍ക്ക്‌ പണം നല്‍കുന്ന സംഘങ്ങളെകുറിച്ചും വ്യക്തികളെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്‌.

ഇവരെ പിടികൂടുന്നതിനായി അന്വേഷണ സംഘം വലവിരിച്ചിരിക്കുകയാണ്‌. കള്ളപണം കൊണ്ടുവന്ന വഴിയും കൊടുത്തുവിട്ടവരെയും മനസിലാക്കിയാല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട്‌ പോകുവാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള പരിശ്രമത്തിലാണ്‌ അന്വേഷണ സംഘം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.