Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലങ്കയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 11:53 pm IST
inWorld

കൊളംബോ: ശ്രീലങ്കയില്‍ നൂറ്റി അമ്പത്‌ അസ്ഥികൂടങ്ങള്‍ ഒന്നിച്ചു കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന്‌ സര്‍ക്കാര്‍. ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ്‌ വിമതരുടേതാകും അസ്ഥികൂടങ്ങളെന്നാണ്‌ കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൊളംമ്പോയില്‍ നിന്ന്‌ 105 കിലോമീറ്റര്‍ അകലെയുള്ള മാടാലെയില്‍ സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപത്തായി ഒന്നിച്ചു സംസ്ക്കരിക്കപ്പെട്ട നിലയിലാണ്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌.

ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ പ്രസിഡന്റ്‌ രജപക്സെ തീരുമാനമെടുത്തതായി ദേശീയ സുരക്ഷയ്‌ക്കുള്ള മീഡിയാസെന്റര്‍ മേധാവി ലക്ഷ്മണ്‍ ഹുലുഗല്ലേ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവിലുള്ള പോലീസ്‌ അന്വേഷണത്തിന്‌ പുറമെയായിരിക്കും പുതിയ അന്വേഷണകമ്മീഷനെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മടാലെയില്‍ ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊഴിലാളികളാണ്‌ അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടെത്തിയത്‌. ഒന്നിന്‌ മുകളില്‍ ഒന്നായി അഞ്ചുംആറും മൃതദേഹങ്ങള്‍ ചേര്‍ത്ത്‌ സംസ്ക്കരിച്ചതു പോലെയാണ്‌ കാണപ്പെട്ടത്‌. ഇവയ്‌ക്ക്‌ 25 വര്‍ഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അക്കാലത്ത്‌ കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ്‌ വിമതരുടേതാകാം ഇവയെന്നും ഇത്‌ സംബന്ധിച്ച കേസ്‌ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.

പുരാവസ്തു ഗവേഷകരും ആരോഗ്യരംഗത്തെ വിദഗ്ധരും നടത്തിയ പരിശോധനകളില്‍ മരണം നടന്നത്‌ 1987-90 കാലഘട്ടങ്ങളിലാണെന്ന്‌ വ്യക്തമായിരുന്നു. ഇക്കാലയളവില്‍ സുരക്ഷാസേന അറസ്റ്റ്‌ ചെയ്ത നൂറുകണക്കിന്‌ വിമത മാക്സിസ്റ്റുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരായിട്ടുണ്ട്‌. എന്നാല്‍ 1940 കളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ച വ്യാധികളില്‍ മരിച്ചവരുടേതോ മണ്ണിടിച്ചിലില്‍ കുടുങ്ങി കൊല്ലപ്പെട്ടവരുടെയോ അസ്ഥികൂടങ്ങളാകുമിതെന്നായിരുന്നു പ്രാഥമിക നിഗമനങ്ങള്‍. അതേസമയം, ആശുപത്രി രേഖകളില്‍ ഇത്രയുംപേരെ ഒന്നിച്ച്‌ ആശുപത്രി പരിസരത്ത്‌ മറവ്‌ ചെയതത്‌ സംബന്ധിച്ച സൂചനകളൊന്നുമുണ്ടായിരുന്നില്ല.

ഇതിനിടെ അസ്ഥികൂടങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടേതാതാകാമെന്നും സുരക്ഷാസേന ഇവരെ കൂട്ടക്കൊല ചെയ്തതാകുമെന്നും മാര്‍ക്സിസ്റ്റ്‌ സംഘടനയായ പീപ്പിള്‍സ്‌ ലിബറേഷന്‍ ഫ്രന്റ്‌ ആരോപിച്ചു.

ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 1971 ലും 87-89 കാലഘട്ടത്തിലും പീപ്പിള്‍സ്‌ ലിബറേഷന്‍ ഫ്രന്റ്‌ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ലങ്കയിലെ ഭൂരിപക്ഷവിഭാഗമായ സിംഹളവംശജരാണ്‌ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകരിലധികവും. സാമ്പത്തിക അസമത്വത്തിനെതിരെയാണ്‌ ഇവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.