Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോച്യാവസ്ഥ പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 11:18 pm IST
in Kottayam

കോട്ടയം : നാഗമ്പടം ബസ്സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ ഇനിയും നീളും. നഗരസഭയിലെ ബജറ്റില്‍ തിരുനക്കര സ്റ്റാന്‍ഡിണ്റ്റെ നവീകരണം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു. നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വൈകുംതോറും ഇവിടം സാമൂഹ്യവിരുദ്ധര്‍ക്ക്‌ സുരക്ഷിതമേഖലയാകുകയാണ്‌. ഇവിടം കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പനയും, പെണ്‍വാണിഭവും, പരസ്യമദ്യപാനവും, പിടിച്ചുപറിയും പതിവാകുന്നു. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിണ്റ്റെ പണി തീരാത്ത ഒന്നാംനില മുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്‌ കണ്‍ട്രോള്‍റൂമും താഴെ പോലീസ്‌ എയ്ഡ്പോസ്റ്റും ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധര്‍ക്ക്‌ ഈ ബസ്സ്റ്റാന്‍ഡും പരിസരവും സുരഷിതമേഖലയാണ്‌. സ്റ്റാന്‍ഡും പരിസരവും കാടുമൂടിയും വെള്ളക്കെട്ട്‌ നിറഞ്ഞതുമാണ്‌. രാത്രിയില്‍ മേഖലയെ സുരക്ഷിതമാക്കാന്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ കേടായ നിലയിലായിട്ട്‌ നാളേറെയായി. റെയില്‍വേ സ്റ്റേഷനും നാഗമ്പടം സ്റ്റാന്‍ഡും തമ്മില്‍ യോജിപ്പിക്കാന്‍ ചോരുന്ന തരത്തിലുള്ള ഒരു അനധികൃത വഴിയും ഇവിടെയുണ്ട്‌. അന്യസംസ്ഥാന ക്രിമിനലുകള്‍ക്കും ഇവിടം ഇടത്താവളമാണ്‌. രാത്രി ൮ മണി കഴിയുന്നതോടെ സര്‍വ്വീസ്‌ ബസ്സുകളുടെ സാന്നിധ്യവും ഇവിടെ ഇല്ലാതാകും. വെളിച്ചമില്ലാത്തതിനാല്‍ പിന്നീട്‌ നേരം പുലരുവോളം ഇവിടം സാമൂഹ്യവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങും. ഇവിടുത്തെ സാഹചര്യങ്ങളാണ്‌ ഇവര്‍ക്ക്‌ ഇവിടെ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കാരണമായി തീരുന്നത്‌. ഈ സാഹചര്യങ്ങള്‍ ഇല്ലാതാകണമെങ്കില്‍ നാഗമ്പടം സ്റ്റാന്‍ഡും പരിസരവും നവീകരിക്കേണ്ടതുണ്ട്‌. ഇവിടുത്തെ കാടുകള്‍ വെട്ടിനീക്കി പരിസരം തെളിക്കുകയും വെള്ളക്കെട്ടുകൊണ്ട്‌ വൃത്തിഹീനമായി തീര്‍ന്നയിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും രാത്രി സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന നശിപ്പിക്കപ്പെട്ട വൈദ്യുതി ലൈറ്റുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചേയ്യേണ്ടതുണ്ട്‌. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടം പോലീസ്‌ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറകാത്തതില്‍ ജനങ്ങള്‍ക്ക്‌ അമര്‍ഷമുണ്ട്‌. തിരുനക്കര പ്രൈവറ്റ്ബസ്‌ സ്റ്റാന്‍ഡിനേക്കാള്‍ ഏറെ പ്രധാന്യം നാഗമ്പടം സ്റ്റാന്‍ഡിനാണുള്ളത്‌. തിരുനക്കരയില്‍ പ്രൈവറ്റ്ബസ്സുകള്‍ കയറിയിറങ്ങുന്നതേയുള്ളു. നാഗമ്പടം സ്റ്റാന്‍ഡില്‍ എല്ലായിടത്തേക്കും പോകുന്ന ബസ്സുകള്‍ സ്റ്റേ ചെയ്യുന്നയിടമാണ്‌. നാഗമ്പടം സ്റ്റാന്‍ഡിലാണ്‌ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്ന യാത്രക്കാരുടെ തിരക്കും ഏറെയുള്ളത്‌. ഈ പ്രധാന്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാഗമ്പടം ബസ്‌ സ്റ്റാന്‍ഡും പരിസരവും നവീകരിക്കുകയും ഒപ്പം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും നഗരത്തിണ്റ്റെ വളര്‍ച്ചയുടെ ആവശ്യമാണ്‌. ഈ മാനദണ്ഡം കണക്കിലെടുക്കാതെ നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ വികസനത്തിനായി ഒന്നും ചെയ്യാതെ പോകുന്ന ബന്ധപ്പെട്ട അധികാരികളുടെ നടപടി വരും കാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.