Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോച്യാവസ്ഥ പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 11:18 pm IST
in Kottayam

കോട്ടയം : നാഗമ്പടം ബസ്സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ ഇനിയും നീളും. നഗരസഭയിലെ ബജറ്റില്‍ തിരുനക്കര സ്റ്റാന്‍ഡിണ്റ്റെ നവീകരണം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു. നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വൈകുംതോറും ഇവിടം സാമൂഹ്യവിരുദ്ധര്‍ക്ക്‌ സുരക്ഷിതമേഖലയാകുകയാണ്‌. ഇവിടം കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പനയും, പെണ്‍വാണിഭവും, പരസ്യമദ്യപാനവും, പിടിച്ചുപറിയും പതിവാകുന്നു. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിണ്റ്റെ പണി തീരാത്ത ഒന്നാംനില മുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്‌ കണ്‍ട്രോള്‍റൂമും താഴെ പോലീസ്‌ എയ്ഡ്പോസ്റ്റും ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധര്‍ക്ക്‌ ഈ ബസ്സ്റ്റാന്‍ഡും പരിസരവും സുരഷിതമേഖലയാണ്‌. സ്റ്റാന്‍ഡും പരിസരവും കാടുമൂടിയും വെള്ളക്കെട്ട്‌ നിറഞ്ഞതുമാണ്‌. രാത്രിയില്‍ മേഖലയെ സുരക്ഷിതമാക്കാന്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ കേടായ നിലയിലായിട്ട്‌ നാളേറെയായി. റെയില്‍വേ സ്റ്റേഷനും നാഗമ്പടം സ്റ്റാന്‍ഡും തമ്മില്‍ യോജിപ്പിക്കാന്‍ ചോരുന്ന തരത്തിലുള്ള ഒരു അനധികൃത വഴിയും ഇവിടെയുണ്ട്‌. അന്യസംസ്ഥാന ക്രിമിനലുകള്‍ക്കും ഇവിടം ഇടത്താവളമാണ്‌. രാത്രി ൮ മണി കഴിയുന്നതോടെ സര്‍വ്വീസ്‌ ബസ്സുകളുടെ സാന്നിധ്യവും ഇവിടെ ഇല്ലാതാകും. വെളിച്ചമില്ലാത്തതിനാല്‍ പിന്നീട്‌ നേരം പുലരുവോളം ഇവിടം സാമൂഹ്യവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങും. ഇവിടുത്തെ സാഹചര്യങ്ങളാണ്‌ ഇവര്‍ക്ക്‌ ഇവിടെ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കാരണമായി തീരുന്നത്‌. ഈ സാഹചര്യങ്ങള്‍ ഇല്ലാതാകണമെങ്കില്‍ നാഗമ്പടം സ്റ്റാന്‍ഡും പരിസരവും നവീകരിക്കേണ്ടതുണ്ട്‌. ഇവിടുത്തെ കാടുകള്‍ വെട്ടിനീക്കി പരിസരം തെളിക്കുകയും വെള്ളക്കെട്ടുകൊണ്ട്‌ വൃത്തിഹീനമായി തീര്‍ന്നയിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും രാത്രി സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന നശിപ്പിക്കപ്പെട്ട വൈദ്യുതി ലൈറ്റുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചേയ്യേണ്ടതുണ്ട്‌. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടം പോലീസ്‌ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറകാത്തതില്‍ ജനങ്ങള്‍ക്ക്‌ അമര്‍ഷമുണ്ട്‌. തിരുനക്കര പ്രൈവറ്റ്ബസ്‌ സ്റ്റാന്‍ഡിനേക്കാള്‍ ഏറെ പ്രധാന്യം നാഗമ്പടം സ്റ്റാന്‍ഡിനാണുള്ളത്‌. തിരുനക്കരയില്‍ പ്രൈവറ്റ്ബസ്സുകള്‍ കയറിയിറങ്ങുന്നതേയുള്ളു. നാഗമ്പടം സ്റ്റാന്‍ഡില്‍ എല്ലായിടത്തേക്കും പോകുന്ന ബസ്സുകള്‍ സ്റ്റേ ചെയ്യുന്നയിടമാണ്‌. നാഗമ്പടം സ്റ്റാന്‍ഡിലാണ്‌ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്ന യാത്രക്കാരുടെ തിരക്കും ഏറെയുള്ളത്‌. ഈ പ്രധാന്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാഗമ്പടം ബസ്‌ സ്റ്റാന്‍ഡും പരിസരവും നവീകരിക്കുകയും ഒപ്പം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും നഗരത്തിണ്റ്റെ വളര്‍ച്ചയുടെ ആവശ്യമാണ്‌. ഈ മാനദണ്ഡം കണക്കിലെടുക്കാതെ നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ വികസനത്തിനായി ഒന്നും ചെയ്യാതെ പോകുന്ന ബന്ധപ്പെട്ട അധികാരികളുടെ നടപടി വരും കാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.