ഡോ. കൂമുള്ളി ശിവരാമന്‍

ഡോ. കൂമുള്ളി ശിവരാമന്‍

ഏകനാഥ പാഥേയം

ഗീതാഹൃദയം കണ്ടെത്തിയ ജ്ഞാനേശ്വറിന്റെ അനശ്വരനായ പിന്‍ഗാമിയാണ് ഏക്‌നാഥ്. പതിനാലും പതിനഞ്ചും ശതകങ്ങളില്‍ മഹാരാഷ്ട്ര നേടിയ ഭക്തി ധാവള്യത്തിന്റെയും സംസ്‌കൃതി പ്രബുദ്ധതയുടെയും പ്രണേതാക്കളില്‍ പ്രമുഖ നാമധേയമാണത്.

ഗുരു പൂര്‍ണിമ

''വെളിച്ചം ദുഃഖമാണുണ്ണി'' എന്നു തുടങ്ങുന്ന കാവ്യമന്ത്രമുരുവിടുമ്പോള്‍ അതുകൊണ്ടാവണം എന്റെ മനസ്സ് പൂര്‍ണതയും പുതിയതും തേടിയുള്ള മഹാകവിയുടെ യാത്രാവഴിയിലെത്തുന്നത്.

അക്ഷര ധര്‍മരസം

'വാഹീ ഗുരുസ്മരണ്‍' മൂലമന്ത്രമായ മതാത്മക ജീവനത്തില്‍ ഗുരുസമര്‍പ്പണത്തിന്റെ ഭാരതീയ ബിംബമാണ് ഗുരു അംഗദ്. ലഹണായെന്നാണ് പൂര്‍വാശ്രമനാമം. ദയാകുമാരിയുടെയും ഫേരുവിന്റെയും പുത്രനായ ലഹണ, ശൈശവ ബാല്യങ്ങളില്‍ തന്നെ പ്രകടിപ്പിച്ച...

ഗുരുമഹിമയുടെ പഞ്ചാനനം

സാമൂഹിക സഹവര്‍ത്തിത്വവും സഹിഷ്ണുതയും സ്‌നേഹലാവണ്യവും ഉപാസിച്ച മനുഷ്യസ്‌നേഹത്തിന്റെ ആചാര്യപദവിയാണ് ഗുരു നാനാക്ക്. വൈയക്തികമായ ആന്തരിക ദര്‍ശനവും വിശ്വവിശാലമായ കാഴ്ചപ്പാടുമായി ഗുരുനാനാക്കിന്റെ ചിന്താപദ്ധതി വികസിതമായി.

കവിതയുടെ ജ്ഞാനപീഠം

അക്കിത്തത്തിന്റെ ലാവണ്യ സംസ്‌കൃതി ജ്ഞാനദീപ്തമായ ലാവണ്യ ദൃഷ്ടിയുടെ അദൈ്വതലയനമാണ്. ധര്‍മ്മം, സത്യം, നന്മ, സ്‌നേഹം, ആദര്‍ശം എന്നീ മൂല്യപ്രമാണങ്ങളിലൂടെയാണ് കവി ലാവണ്യപുന:സൃഷ്ടി നേടുന്നത്. പൂര്‍ണ്ണതയും പുതിയതും നേടിയെടുക്കാനാണ്...

ജ്ഞാനാനന്ദം പരമപദം

പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്.

ധര്‍മസംഹിതയുടെ ഭസ്മക്കുറി

ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്‌കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ...

യോഗാത്മക വേണു

ഗുജറാത്തിയിലും ഹിന്ദിയിലുമായി അഖായുടെ ആത്മീയസമ്പത്തിന്റെ അക്ഷരസാക്ഷ്യം മതജാതിക്കതീതമായ മൂല്യങ്ങളില്‍ ശോഭിതമായി. ഹിന്ദിയില്‍ അക്ഷയരസ് എന്ന ഉജ്ജ്വലഗ്രന്ഥം നവീനകാലത്ത് പുനഃപ്രകാശിതമായി. കൃതിയിലെ നിത്യനൂതനമായ ജീവനകൗതുകങ്ങളുടെ ലാവണ്യത്തികവാണിതിനാധാരം.

ഭക്തിധാരയുടെ സംഗീതം

ഒടുക്കം മഹാജ്ഞാനലബ്ധിയില്‍ യുവയോഗിയുടെ തപോലക്ഷ്യം പൂര്‍ണമായി. തുടര്‍ന്നുള്ള യൗഗിക സഞ്ചാര പദ്ധതിയില്‍ സമൂഹം നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങളും പരിഹാര വൃത്തിയും ഉള്‍ച്ചേരുകയായിരുന്നു.

മലയാള സാഹിത്യത്തിന്റെ മഹാ സൗഭാഗ്യമായ എംടിക്ക് എണ്‍പത്തിയേഴാം പിറന്നാള്‍

മലയാള ചെറുകഥയുടെ നവസംവേദനത്വത്തിന്റെ നാന്ദീമുഖമാണ് എംടി. എഴുത്തിന്റെ നാന്മുഖനായി നാനാശാഖയിലും സന്തര്‍പ്പണം ചെയ്ത ആ അക്ഷരകലയെ മറ്റൊരെഴുത്തുകാരനും ഭാവാത്മകമായി സ്പര്‍ശിക്കാനാവില്ല. ആത്മസ്വത്വത്തിന്റെ ദര്‍ശന വൈഖരിയായ ഒ.വി. വിജയനും,...

പെരുമാളിന്റെ തിരുമൊഴികള്‍

ഭാരതീയ പൈതൃകത്തിന്റെ ആത്മീയജ്വാല നവോത്ഥാനത്തിന്റെ യജ്ഞാഗ്നിയായി മാറിയത് പ്രധാനമായും ദക്ഷിണ ഭാരതത്തിലാണ്.

മാണിക്യവീണ

ശിവോപാസനയുടെ ധന്യധന്യമായൊരു മുഹൂര്‍ത്തത്തില്‍ ഉള്ളിലുണര്‍ന്ന അതീതമായൊരു വിളിയില്‍ മഹേശ്വര സായൂജ്യം നേടുകയായിരുന്നു 'വടവൂരാര്‍' എന്നാണ് ഐതിഹ്യം. വരഗുണവര്‍മന്‍ രാജാവ് സേനാശ്വങ്ങളെ വാങ്ങാനേല്‍പ്പിച്ച തുക കൊണ്ട് തിരുപ്പെരുന്തുറയില്‍ അദ്ദേഹം...

ജ്ഞാനപ്പാലിന്റെ മധുരം

അറുപത്തിമൂന്ന് 'നായനാര്‍ കവി'കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി.

ഹരിമുരളീരവം

കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്‌നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി...

പുതിയ വാര്‍ത്തകള്‍