Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മസംഹിതയുടെ ഭസ്മക്കുറി

ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്‌കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാ സങ്കല്‍പ്പനത്തില്‍ ആയോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Sep 15, 2020, 03:00 am IST
in Samskriti

ഭാരതീയാധ്യാത്മവിദ്യയില്‍ ഏകനായി ചരിച്ച് വിശ്വസംസ്‌കൃതിയുടെ അരുളും പൊരുളും അനുഭൂതിയായി വിടര്‍ത്തിയ മഹാകവിയാണ് കേശവദാസ്. ഭക്തി മുക്തിയുടെ സാദര സങ്കല്‍പ്പ സാക്ഷ്യമാണ് കേശവദാസിന്റെ അക്ഷരപ്രമാണങ്ങള്‍. ദേവഭാഷയുടെ മഹോര്‍ജവും മൗലികമായ ആത്മദര്‍ശനവും സൃഷ്ടിച്ച കാവ്യകലാ സങ്കല്‍പ്പനത്തില്‍ ആയോഗാത്മക രചനകള്‍ കാലങ്ങളുടെ നീണ്ട പാതയില്‍ പ്രഭാപൂരം പൊഴിക്കുന്നു.

ഓട്ഛാ രാജാവായ മധുകര്‍ഷായുടെ മന്ത്രാലയത്തില്‍ ഉദ്യോഗം വഹിച്ച കാശീനാഥിന്റെ പുത്രനായി 1612 ലാണ് കേശവദാസിന്റെ ജനനം. സംസ്‌കൃതഭാഷയില്‍ വ്യുല്‍പത്തി നേടിയെങ്കിലും പ്രാദേശിക ഭാഷയിലാണ് കവി രചന സാധിക്കുന്നത്. മഹാപുരാണങ്ങളുടെ മാരിവില്ലഴക്, സാധാരണ മനുഷ്യരുടെ ഹൃദയത്തില്‍ വിരിയിക്കാനുള്ള നേരായ മാര്‍ഗമായിരുന്നു അത്. ‘വിജ്ഞാനഗീത’, ‘പ്രബോധ ചന്ദ്രിക’, ‘രാമചന്ദ്രിക’ എന്നീ പ്രകൃഷ്ട രചനകള്‍, ഭക്തി സംസ്‌കൃതിയുടെ മന്ദാരഗന്ധം വിടര്‍ത്തി. വൈഷ്ണവ സങ്കല്‍പ്പങ്ങളും വിഭൂതിയും നേദിച്ചുള്ള കേശവദാസിന്റെ ക്ഷേത്രായനങ്ങള്‍ സമൂഹത്തിന്റെ നവോത്ഥാനാശയങ്ങള്‍ക്ക്  പിന്‍ബലമേകി. ‘ഹരിഭക്തിയിലൂടെ, ശക്തി ഹഠയോഗത്തിലൂടെ മുക്തി’  എന്ന കേശവദാസിന്റെ മഹാശയം നാട്ടിലെങ്ങും സ്വീകാര്യമായി. രാജാവായ വീരസിംഹനാണ് ശൈവസങ്കല്‍പ്പത്തിന്റെ ശാന്തിമാര്‍ഗത്തിലേക്ക് കവിയെ ആനയിക്കുന്നത്. മായാമോഹവും വിവേകവും തമ്മിലുള്ള അതീതമായ പരികല്‍പനകള്‍ വിളംബരം ചെയ്യുന്ന ഒരു മഹാകാവ്യം രചിക്കാന്‍ രാജാവ് ഉപദേശിക്കുകയായിരുന്നു. ശിവ  പാര്‍വതിമാരുടെ സംഭാഷണ മധുരിമയിലാണ് കാവ്യം രൂപഭാവശില്‍പ്പം നേടുന്നത്. ലളിതവും ഹൃദ്യവുമായ വരികളിലൂടെ ശൈവസിദ്ധാന്തത്തിന്റെ വിഭൂതി പ്രാര്‍ഥനയാണ് കൃതി നിര്‍വഹിച്ചത്.  

നവോത്ഥാന പാതയിലെ ഏകനായുള്ള ഈ സഞ്ചാരപദ്ധതിയുടെ ആത്മരേഖകള്‍ കേശവദാസിന്റെ മന്ത്രസിദ്ധിയുള്ള വരികള്‍ ഏറ്റുചൊല്ലുന്നു. പുരാണകഥകളുടെ ബാഹ്യപ്പൊലിമയല്ല, അതിനുള്ളില്‍ തരിക്കുന്ന തത്ത്വവേദിയായ മഹാശയങ്ങളാണ് കേശവദാസ് പകരുക. നടരാജനടനത്തിന്റെ ഭാവപദ്ധതിയും അര്‍ധനാരീശ്വര സങ്കല്‍പ്പത്തിന്റെ സമന്വയ സാക്ഷ്യവും യോഗാത്മകമായ അക്ഷരങ്ങളിലാണ് മഹാകവി നേദിക്കുന്നത്. ശൈവ വൈഷ്ണവ മാര്‍ഗത്തിന്റെ സമന്വയ സങ്കല്‍പ്പങ്ങളിലാണ് ആ പ്രകൃഷ്ട സൃഷ്ടികള്‍. കാലത്തിന്റെ മൂല്യ നിര്‍ണയത്തില്‍ അത് കനകം പോലെ തിളങ്ങി നില്‍ക്കുന്നു.  

ബുന്ദേല്‍ഖണ്ഡിലെ തുംഗാരണ്യക്ക് സമീപം വസിച്ച് ബേത്വാനദിയുടെ കൊച്ചോളങ്ങളുടെ നാമസങ്കീര്‍ത്തനം കേശവദാസ് ആത്മാവില്‍ സ്വീകരിക്കുകയായിരുന്നു. യോഗാത്മക ഗീതികളായി അത് പ്രതിഭയില്‍ പ്രകാശിതമായി. ഭാരതീയ ധര്‍മസംഹിതയുടെ ഭസ്മക്കുറിയായി കേശവ വൈഖരി കാലങ്ങളില്‍ പ്രതിധ്വനിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.