വൈശാലീജന്‍മം
അന്നത്തെ കവിയുടെ ആവാക്കുകളിലെ അനുഗ്രഹവര്‍ഷത്തിനു മുന്നില്‍ കണ്ണീര്‍ക്കണം പൊഴിക്കേണ്ടി വന്നു രാമനുണ്ണിക്ക്. തന്റെ പ്രവര്‍ത്തനങ്ങളെ നല്ലപോലെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ നവതിയിലെത്തിയ ഋഷികവിയോടുള്ള കടപ്പാടിന്റെ ആഴം വര്‍ദ്ധിച്ചു...








































