Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുഭരണത്തിന്റെ ജനശത്രുത

അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 9, 2023, 05:00 am IST
inEditorial

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന വില വര്‍ധനവിനു പിന്നാലെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സര്‍വത്രവിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സമരത്തിനിറങ്ങുകയും, ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അനാവശ്യമായ പിടിവാശിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളത്. ഇന്ധന സെസ് വര്‍ധിപ്പിച്ചതോടെ ചരക്കുനീക്കത്തിന് ചെലവേറുകയും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും ചെയ്യും. സ്വകാര്യ ബസ്സുകാര്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഉടന്‍ രംഗത്തിറങ്ങും. ഇതൊക്കെ ഏത് കുട്ടിക്കും അറിയാവുന്ന കാര്യമായിരുന്നിട്ടും ജനങ്ങളെ ദ്രോഹിക്കാന്‍ കരുതിക്കൂട്ടി തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും, ഇന്ധന സെസ് പിന്‍വലിക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മറ്റും പ്രഖ്യാപിക്കുന്നത് സര്‍ക്കാരിന്റെ ജനവിരുദ്ധ സ്വഭാവത്തിന് തെളിവാണ്. പെട്രോളിനും ഡീസലിനും അധികസെസ് ഏര്‍പ്പെടുത്തിയത് അന്യായമാണെന്നറിഞ്ഞിട്ടും സമരമുഖത്തുള്ള പ്രതിപക്ഷം രാഷ്‌ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതി അത് പിന്‍വലിക്കാതിരിക്കുകയാണ്. സെസ് പിന്‍വലിക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കുന്നതെന്ന ധനമന്ത്രി ബാലഗോപാലിന്റെ പ്രസ്താവന ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ഇതിലൂടെ മന്ത്രി ജനങ്ങളെ അപമാനിക്കുകയാണ്.

വിലവര്‍ധനവിന് കാരണമാകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു പുറമെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്. വെള്ളക്കരം നാലിരട്ടി കൂട്ടിയത് പകല്‍ക്കൊള്ളയാണ്. എല്ലാ തട്ടിലുള്ളവരും ഇനി മുതല്‍ ജലം ഉപയോഗിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. പൊതുടാപ്പിലെ വെള്ളം ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ തുകയാണ് ഇനിയങ്ങോട്ട് അടയ്‌ക്കേണ്ടിവരിക. ഇത് വലിയ അന്യായമാണെന്ന വികാരം ശക്തമായിരിക്കെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇരുപത് രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നവര്‍ക്ക് വെള്ളക്കരമായി ഒരുരൂപ അധികം നല്‍കിയാലെന്താണെന്നാണ് മന്ത്രി ചോദിക്കുന്നത്. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. ഇതിന്റെ പേരില്‍ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് ഒരു രൂപയും രണ്ടു രൂപയുമൊന്നുമല്ല ജനങ്ങള്‍ അധികമായി നല്‍കേണ്ടിവരുന്നത്. വലിയ തുകതന്നെ നല്‍കണം. അത് ഒരു ദിവസവും രണ്ടു ദിവസവുമല്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് കുപ്പിവെള്ളത്തിന്റെ കാര്യം പറഞ്ഞ് ഈ മന്ത്രി ജനങ്ങളുടെമേല്‍ കുതിരകയറുന്നത്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ സിപിഎം നേതാക്കളുടെ ഭാഷയിലാണ് ജലവിഭവ മന്ത്രി സംസാരിക്കുന്നത്. ഇത്തരക്കാരെ ജനങ്ങള്‍ തന്നെ പാഠം പഠിപ്പിക്കുന്നതാണ് അനുഭവം.  

സാമ്പത്തികരംഗം  കൈകാര്യം ചെയ്യുന്നതില്‍ വന്നിട്ടുള്ള വന്‍ പരാജയമാണ് ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പണക്കാരും വന്‍കിടക്കാരുമൊക്കെ നടത്തുന്ന നികുതി വെട്ടിപ്പ്  തടയാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടപടികളില്ല. വരുമാനത്തിന് നൂതന മാര്‍ഗങ്ങള്‍ കണ്ടെത്താതിരിക്കുകയും, ചെലവ് കുറയ്‌ക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ നയം. പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ധൂര്‍ത്തിനു മാത്രം യാതൊരു കുറവും വരുത്തുന്നില്ല. സിപിഎമ്മിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക് നികുതിപ്പണം വാരിക്കോരി നല്‍കാന്‍ അവരെ കൂട്ടത്തോടെ ഉന്നത പദവികളില്‍ നിയമിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്ന യുപിഎസ്‌സിയില്‍ ആറ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ പിഎസ്‌സിയിലുള്ളത് പന്ത്രണ്ട് പേരാണ്! ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ക്കായി ചെലവഴിക്കേണ്ടി വരുന്നത്. ഇതുപോലെ തന്നെയാണ് ഓരോ മന്ത്രിക്കും കണക്കിലേറെ സ്റ്റാഫുകളെ നിയമിച്ച് നികുതിപ്പണം ഒഴുക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഈ കൊള്ളയടി തുടരുകയാണ്. അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.