Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 08:19 pm IST
inIndia

ന്യൂദല്‍ഹി: ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടന ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ കുറ്റപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കണമെന്ന് വരെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്‌ക്കുന്നു. അമേരിക്കയിലെ സ്വകാര്യ വ്യക്തികളും ജീവകാരുണ്യ സംഘടനകളും നല്‍കുന്ന പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍. മോദി സര്‍ക്കാരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 2020ല്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിപ്പോയതാണ്. എങ്ങിനെയെങ്കിലും മോദി സര്‍ക്കാരിനെ വീഴ്‌ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരവ് നടത്താന്‍ തക്കം പാര്‍ത്ത് നില്‍ക്കുകയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍.

അതിനാല്‍ ആംനസ്റ്റി എന്ന സംഘടനയ്‌ക്ക് ഇന്ത്യയോടും മോദിയോടും വെറുപ്പുണ്ട്. കാരണം അവര്‍ ഇന്ത്യയില്‍ സാമൂഹ്യപ്രവര്‍ത്തനം എന്ന പേരില്‍ നടത്തിയ പല പരിപാടികളും ഇന്ത്യാസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് ഇന്ത്യയുടെ രഹസ്യസംഘടനകള്‍ കണ്ടെത്തിയിരുന്നു. അതുപോലെ പല പരിപാടികളും ഇവാഞ്ചലിസ്റ്റുകളെ സഹായിക്കാനുള്ള പദ്ധതികളായിരുന്നു. ആംനസ്റ്റിയുടെ കീഴില്‍ ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും കണ്ടെത്തിയിരുന്നു. ഇതോടെ ആംനസ്റ്റി മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ നിരന്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു.

അതിനിടെയാണ് ദല്‍ഹിയില്‍ സിജെപിയുടെ ജന്തര്‍മന്തര്‍ സമരത്തിന് തൊട്ടുപിന്നാലെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൃത്യമായി ഇന്ത്യയിലെ ന്യൂനപക്ഷസമുദായത്തെ പ്രീണിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ആംനസ്റ്റിക്കുള്ളത് എന്ന് വ്യക്തം.

ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഏറ്റവും വലിയ കുറ്റപ്പെടുത്തല്‍ ഇന്ത്യ 2596 കപ്പലുകള്‍ നിറയെ ആയുധങ്ങള്‍ ഇസ്രയേലിന് നല‍്കി എന്നതാണ്. ഇതിനെ ഇന്ത്യ നിഷേധിക്കുന്നു. ഇസ്രയേലുമായി ഇന്ത്യ പ്രതിരോധ രംഗത്ത് സഹകരിക്കുന്നുണ്ട്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇതിന്റെ ഭാഗമായി ആയുധസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. വാസ്തവത്തില്‍ 2596 തവണ ഇന്ത്യ ഇസ്രയേലിന് ആയുധങ്ങള്‍ അയച്ചിട്ടുണ്ട്. പക്ഷെ അതിനര്‍ത്ഥം കപ്പുകളില്‍ നിറയെ ആയുധം അയച്ചു എന്നല്ല. ഒരു ചെറിയ സ്പെയര്‍പാര്‍ട്സ് കപ്പലില്‍ അയച്ചാലും അത് ഒരു ഷിപ് മെന്‍റായി കണക്കാക്കും എന്നിരിക്കെ 2596 കപ്പലുകളില്‍ ആയുധങ്ങള്‍ അയച്ചു എന്ന കുറ്റപ്പെടുത്തല്‍ വെറും ഊതിപ്പെരുപ്പിച്ച കാര്യമാണ്.

1999ല്‍ പാകിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ച രാജ്യമാണ് ഇസ്രയേല്‍. ആളില്ലാ ആകാശ വാഹനങ്ങൾ (UAV-കൾ), മിറേജ് 2000 ജെറ്റുകൾക്കുള്ള ലേസർ-ഗൈഡഡ് ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, പ്രാരംഭ അന്താരാഷ്‌ട്ര വിതരണ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും അടിയന്തര പീരങ്കി വെടിയുണ്ടകൾ എന്നിവ ഇസ്രയേല്‍ വിതരണം ചെയ്തിരുന്നു. ഭീകരതയ്‌ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ള ഏറ്റവും വിശ്വസ്തപങ്കാളി ഇസ്രയേല്‍ ആണ്. ഇന്ത്യയാകട്ടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യയ്‌ക്ക് ഉപേക്ഷിക്കുക വയ്യ.

പഹല്‍ഗാമില്‍ മതം ചോദിച്ച് 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവും ഉണ്ടായിട്ടും ഒരു രാജ്യവും ഇന്ത്യയെ സഹായിക്കാനുണ്ടായില്ല. അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇതിനെ അപലപിച്ചില്ല. ഈ സമയത്തും ഇന്ത്യയ്‌ക്കൊപ്പം നിന്നത് ഇസ്രയേല്‍ ആണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇന്ത്യ ഇസ്രയേലുമായി ആയുധപങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

എന്തായാലും ഇന്ത്യയുടെ വിദേശനയം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തീരുമാനിക്കേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.

Tags: defence partnershipindiaamnesty internationalIsraelBenjamin NetanyahuAnti TerrorismLatest newsIndiaIsrael
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.