Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസില്ല എന്നെ പറഞ്ഞുള്ളൂ, അക്രമം അഴിച്ചു വിട്ടവരെ അടപടലം പൂട്ടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:17 pm IST
in Kerala

കൊച്ചി : ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ സ്വന്തം ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചെന്ന വിഷയത്തിൽ പ്രതികരിച്ച് ജിതിൻ ജേക്കബ്. ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട് . ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമന്റ്‌ നൽകിയതാണെന്നാണ് ജിതിൻ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം…

വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ രേഖകൾ പ്രകാരം
വിദ്യാർത്ഥി സമരത്തിന്റെ മറവിൽ ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന കലാപത്തിൽ പങ്കെടുത്തവരിൽ 101 പേർ കൊലപാതകക്കേസിലും, 62 പേർ കൊലപാതകശ്രമക്കേസിലും 284 പേർ കവർച്ചക്കേസിലും, 61 പേർ ബലാത്സംഗക്കേസിലും, 6 പേർ പോക്സോ കേസിലും, 25 പേർ ലൈംഗികാതിക്രമക്കേസിലും, 229 പേർ ആയുധം കൈയിൽവച്ച കേസിലും ഉൾപ്പെട്ടവർ ആണ്.
കലാപത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ വ്യക്തമായതായി ‍ഡൽഹി പൊലീസ് ഔദ്യോഗികമായി തന്നെ പറയുന്നു.
ജീവിതത്തിൽ ഒരു വിദ്യാർത്ഥി സമരത്തിൽ എങ്കിലും പങ്കെടുത്തിട്ടുള്ള ഏതൊരാൾക്കും നിസംശയം പറയാൻ കഴിയുന്ന ഒന്നാണ്, ഡൽഹിയിൽ കണ്ടത് പോലത്തെ കലാപം അഴിച്ചു വിടാൻ വിദ്യാർത്ഥികൾക്ക് ആകില്ല എന്നത്.
അവിടെ സമരം എന്ന പേരിൽ ഒത്തുകൂടിയതിൽ 90% ഉം കൊടും ക്രിമിനലുകളും, സമര ജീവികളും, കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വരെ വന്ന potential മത തീവ്രവാദികളും ആയിരുന്നു എന്നത് പുറത്ത് വന്നത് സ്ഥിതിക്ക് ഇനി മറ്റേത് ഇറക്കുക അല്ലേ..? എന്ത്..? ഇരവാദം…! 😁😁
ഈ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്താൽ ഞങ്ങൾ വീണ്ടും
ജന്തർ മന്തറിൽ വന്നു സമരം ചെയ്യും എന്നാണ് ഇപ്പോൾ ഭീഷണി. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെക്കുറെ എല്ലാവരും തന്നെ വിദ്യാർത്ഥികൾ അല്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ഇനിയിപ്പോൾ ഇരവാദവും, മോങ്ങലും ആയിരിക്കും എങ്ങും. ഈ കൊടും ക്രിമിനലുകൾക്ക് വേണ്ടി മനുഷ്യാവകാശക്കാർ ഇപ്പോൾ എത്തും. ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഗൾഫിൽ പോയി കുനിഞ്ഞു നിൽക്കുന്ന മാപ്രകൾ അന്തി ചർച്ച നടത്തിയും, എഡിറ്റോറിയൽ എഴുതിയും കരഞ്ഞ് മെഴുകും.
സർക്കാർ വാഗ്ദാനം ലംഘിച്ചു എന്ന് പറഞ്ഞാണ് മറ്റൊരു കരച്ചിൽ. ഇവറ്റകൾക്ക് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല എന്ന് മനസിലായി. സമരത്തിൽ പങ്കെടുത്തവർക്ക് എതിരെ കേസില്ല എന്നെ പറഞ്ഞുള്ളൂ, അക്രമം അഴിച്ചു വിട്ടവരെ അടപടലം പൂട്ടും. അതാണ് രാജ്യമെങ്ങും ഇപ്പോൾ കാണുന്നത്.
ഇനി സർക്കാർ കേസ് പിൻവലിച്ചാലും കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒട്ടനവധി സംഘടനകളും, വ്യക്തികളും മുന്നോട്ട് വരും.
മറ്റൊരു രസകരമായ കാര്യം, മാപ്പ് പറച്ചിൽ വീഡിയോകളുടെ പ്രളയം ആണ്. കഴിഞ്ഞ ദിവസം വരെ വീരവാദവും, തെറിവിളിയും, അശ്ലീലവും പറഞ്ഞ് ‘വൈറൽ’ ആയവർ, ഇപ്പോൾ കരഞ്ഞ് മെഴുകുക ആണ്. മെന്റൽ ടോർച്ചർ, ഡിപ്രെഷൻ എന്നൊക്കെ പറഞ്ഞ് കരച്ചിൽ തന്നെ കരച്ചിൽ..!
ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വ്യവസായികൾ അവരുടെ ജോലിക്കാരെ ഡൽഹി കലാപത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുത്ത് കൊടുത്ത് അയച്ചു എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഈ കലാപത്തിന് ലഭിച്ച വിദേശ പിന്തുണ.
ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർ മറന്ന് പോയ ഒരു കാര്യമുണ്ട്, ഡൽഹിയിലേക്ക് ഉള്ള ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളിക്ക് നൽകാൻ കഴിയൂ, പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമന്റ്‌ നൽകിയതാണ്.
ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങളിൽ പരാതി നൽകുന്നതിനും, ഫോളോ അപ്പ്‌ ചെയ്യുന്നതിനും പരിമിതികൾ ഉണ്ട്, പക്ഷെ ഒരു സംഘടനയ്‌ക്ക് അങ്ങനെ അല്ല എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കിയ വിഷയമാണ്, നിസംഗത വെടിയൂ എന്നേ പറയാൻ ഉള്ളൂ.
എന്തായാലും കലാപം കഴിഞ്ഞു, ഇനി ഇരവാദത്തിന്റെ നാളുകൾ ആണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ട 2873 ഓളം കൊടും ക്രിമിനലുകളുടെ മനുഷ്യാവകാശവും പറഞ്ഞുള്ള മോങ്ങൽ നടക്കട്ടെ. അതിൽ പുതുമ ഒന്നുമില്ല. പക്ഷെ കലാപലക്ഷ്യവുമായി ഇന്ത്യയിലേക്ക്‌ വിമാനം കയറി തിരിച്ചു പോയവർക്കെതിരെ എന്ത്‌ നടപടി ഉണ്ടാവുമെന്ന് അറിയാൻ ആണ് ഞാൻ കാത്തിരിക്കുന്നത്

 

Tags: cjpjithin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.