Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 10:06 pm IST
in News, India

ന്യൂദൽഹി: പെട്ടെന്നായിരുന്നു ബാക്കി എല്ലാം. ഇന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെച്ചത്, പ്രഹ്‌ളാദ് ജോഷി വിദ്യാഭ്യാസ വകുപ്പ് ചുമതലയേറ്റത് ഒന്നുമല്ല. ജന്തർ മന്തറിലെ സമരപ്പന്തൽ ഒഴിഞ്ഞതിനെക്കുറിച്ചാണ്.
പിരിഞ്ഞുപോകുംമുമ്പ് നേതാക്കളും അണികളും വിളിച്ചതും മുഴക്കിയത് വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യമാണ്. അവർ ദേശീയ ഗാനമായ ജനഗണമന പാടാനും മറന്നില്ല. ദേശീയതയുടെ ഈ ശബ്ദം മുഴക്കാനാണ് ദേശസ്‌നേഹികൾ എവിടെയും ഒത്തുകൂടുന്നതും പരിശ്രമിക്കുന്നതും. അതാണ് ഇന്ന് ജന്തർമന്തറിൽ കേട്ടതും. ഇങ്ക്വിലാബ് സിന്ദാബാദ് വിളിയും ഉണ്ടായിരുന്നു. വിപ്ലവം വിജയിക്കട്ടെ എന്നാണല്ലോ അതിന്റെ അർത്ഥം.
നിരാഹാര സമരം ഇരുന്ന സോനം വാങ്ചുക്കിനെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റി. അവിടെ സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് വിദ്യാർത്ഥികളുമായുള്ള ചർച്ചയ്‌ക്ക് വഴിയൊരുക്കി വാങ്ചുക് സമരം അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സമരക്കാരെയും യുവജനതയേയും വിദ്യാർത്ഥികളേയും സംബോധനചെയ്തു. തുടർന്ന് സമര നേതാക്കളുമായി സർക്കാർ ചർച്ച നടത്തി. ആദ്യ ചർച്ചയിൽ അജണ്ട നിശ്ചയിച്ചു, രണ്ടാം ചർച്ചയിൽ സമരം അവസാനിപ്പിക്കുന്നതായി സമരക്കാർ അറിയിച്ചു. മന്ത്രി രാജിവെക്കുകയും ചെയ്തു. സമരക്കാർ സമരസ്ഥലം ഒഴിഞ്ഞു. എല്ലാം അതിവേഗമായിരുന്നു.
സമരക്കാർ അതുവരെ കാട്ടിയിരുന്ന ആക്രമണ നിലപാടിൽനിന്ന് പെട്ടെന്ന് മാറിയത് എന്തുകൊണ്ടാണ്? അവരെ മാറ്റാൻ വേണ്ടിയാണോ മന്ത്രി രാജിവെച്ചത്? അതുവരെ, 82 ദിവസമായി ക്രമക്കേടുനടന്ന പരീക്ഷ നടന്നിട്ട്. പക്ഷേ ഇത്ര വൈകി എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നുണ്ട്.
സർക്കാരിന്റെ ഈ തീരുമാനം ഇപ്പോൾ ജന്തർ മന്തറിൽ നടന്ന സമരം അവസാനിപ്പിക്കാൻ അനിവാര്യമായിരുന്നു. അത് സമരക്കാർക്ക് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അവസരം ഒരുക്കൽകൂടി ആയിരുന്നു.
പാറ്റപ്പാർട്ടി നേതാക്കളുമായുള്ള ചർച്ചയിൽ സർക്കാർ പങ്കുവെച്ച രഹസ്യ വിവരങ്ങൾ സമരക്കാർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. സമരക്കാരിൽ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നെങ്കിലും സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി നേതാക്കളെ ബോധ്യപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. സമരഭൂമിയിൽ നടക്കുന്നതും ആസൂത്രണത്തിലിരിക്കുന്നതുമായ അപകടകരമായ പദ്ധതികളെക്കുറിച്ച് സർക്കാർ നേതാക്കളെ ധരിപ്പിച്ചു. അതനുസരിച്ച് സമരം അവസാനിപ്പിക്കാനും രാജ്യ താൽപര്യം സംരക്ഷിക്കാനുമുള്ള ഒത്തുതീർപ്പ് അജണ്ടകൂടിയായിരുന്നു മന്ത്രിയുടെ രാജി എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, സമരം അവസാനിപ്പിക്കാൻ അണികളെ ബോധ്യപ്പെടുത്താൻ തക്ക തീരുമാനം വരണമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
സമരം അവസാനിപ്പിക്കുമ്പോൾ ‘വന്ദേമാതരം’ മുഴക്കിയതും ഭാരത് മാതാ കീ ജയ് വിളിച്ചതും ജനഗണമന പാടിയതും സമരക്കാർക്ക് സമരത്തിനുള്ളിൽ കടന്നുകയറിയ വിഘടന ശക്തികളോട് ബന്ധമില്ലെന്ന് പരസ്യമായി സ്ഥാപിക്കാൻകൂടി ആയിരുന്നു എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ അനൗദ്യോഗികഗമായി പങ്കുവെക്കുന്ന വിവരം.

Tags: Bharatmatakijai#DharmendraPradhanVandemataram#ModiGovcjp#JantarMathar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

India

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.