Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസിന്റേത് സമന്വയത്തിന്റെ മാര്‍ഗം: സുരേഷ് ജോഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 06:35 am IST
inKerala, BMS
കോഴിക്കോട് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ദത്തോപാന്ത് ഠേംഗ്ഡിജി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ്‌ജോഷി സംസാരിക്കുന്നു

കോഴിക്കോട് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ദത്തോപാന്ത് ഠേംഗ്ഡിജി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ്‌ജോഷി സംസാരിക്കുന്നു

കോഴിക്കോട്: സര്‍വജനങ്ങള്‍ക്കും സൗഖ്യവും ഹിതവും ലഭ്യമാക്കി ഭാരതത്തെ സശക്തവും സമൃദ്ധവുമാക്കണമെന്ന ലക്ഷ്യമാണ് ബിഎംഎസ് മുന്നോട്ട് വെച്ചതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ബിഎംഎസ് കോഴിക്കോട് ജില്ലാ സമിതി നിര്‍മിച്ച ദത്തോപാന്ത് ഠേംഗ്ഡി ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഎംഎസ് തൊഴില്‍ രംഗത്തെ മുതലാളിയെന്നും തൊഴിലാളിയെന്നും വേര്‍തിരിച്ചുകാണാതെ ഒരു കുടുംബമായി പരിഗണിച്ചു. തൊഴിലുടമയെ ശത്രുവായി കണ്ട് സംഘര്‍ഷത്തിന്റെ പാതയിലേക്കല്ല ബിഎംഎസ് നയിച്ചത്. തൊഴിലാളി സമൂഹത്തില്‍ രാജ്യസ്‌നേഹവും രാജ്യ പുരോഗതിക്ക് വേണ്ടിയുള്ള ആശയവും ബിഎംഎസ് മുന്നോട്ട് വെച്ചു. അടിത്തട്ടില്‍ കിടക്കുന്നവരുടെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണ് ബിഎംഎസ് പ്രവര്‍ത്തിച്ചത്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന ശ്രേഷ്ഠ വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് ഊന്നി നിന്നത്. അവകാശത്തിന്റെ ഭാഷ മാത്രമല്ല കര്‍ത്തവ്യ നിര്‍വഹണത്തിന്റെ പ്രാധാന്യത്തെയും ബിഎംഎസ് മുന്നോട്ട് വെച്ചു. ഈ ആശയത്തിന് ഇന്ന് സര്‍വ സ്വീകാര്യത കിട്ടിയിരിക്കുന്നു. സമന്വയത്തിന്റെ ദര്‍ശനത്തിന് ആദരവും പരിഗണനയും ലഭിക്കുന്നു. കമ്യൂണിസ്റ്റ് തൊഴിലാളി സംഘടനയും ബിഎംഎസും ഒരേ കാലത്താണ് ആരംഭിച്ചതെങ്കിലും തൊഴിലാളി സമൂഹത്തില്‍ പടര്‍ന്ന് പന്തലിക്കാന്‍ ബിഎംഎസിന് കഴിഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയവും അസ്തമിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

കാര്യാലയനിര്‍മാണ സമിതി ചെയര്‍മാനും ആദ്ധ്യാത്മിക പ്രഭാഷകനുമായ എ.കെ.ബി. നായര്‍ ആമുഖ പ്രഭാഷണം നടത്തി. ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ എസ്. മല്ലേശം മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നും വരുമാനത്തില്‍ നിന്നുമുള്ള പണം ഉപയോഗിച്ചാണ് ഠേംഗ്ഡി ഭവന്‍ പണിതത് എന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ഭാരതീയ മസ്ദൂര്‍ സംഘം മാറിയിരിക്കുന്നു. ബിഎംഎസിന്റെ എഴുപത് വര്‍ഷത്തെ സംഘടനാ യാത്ര അഭിമാനകരമാണ്. എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ് മുതലായ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് വിഭജിക്കപ്പെട്ടുപോയിരിക്കുന്നു. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയം അപ്രായോഗികമാണെന്ന് തെളിഞ്ഞിരിക്കുന്നു. ”തൊഴിലാളികളെ സര്‍വലോകത്തെയും സംഘടിപ്പിക്കുവിന്‍” എന്ന ആശയത്തിനാണ് ശാശ്വത നിലനില്‍പ്പ്. വസുധൈവ കുടുംബകം എന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തി തൊഴിലാളികളെ സര്‍വലോകത്തെയും സംഘടിപ്പിക്കുവിന്‍ എന്ന ആശയത്തിനാണ് ഇന്ന് അംഗീകാരം ലഭിക്കുന്നത്.

ഭാരതം തൊഴിലാളികളുടെ നാടാണ്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി തൊഴിലാളി സമൂഹം പ്രവര്‍ത്തിക്കണം. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങള്‍ സംഘര്‍ഷത്തിന്റെ ആശയമാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ആ വീക്ഷണങ്ങള്‍ക്ക് ഇന്ന് നിലനില്‍പ്പ് ഇല്ലാതായിരിക്കുന്നു. ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവത്കൃത വ്യവസായം, വ്യവസായവത്കൃത രാഷ്‌ട്രം എന്ന ആശയത്തിലൂന്നി നിന്നുകൊണ്ട് ബിഎംഎസ് മുന്നേറുന്നു. അദ്ദേഹം പറഞ്ഞു. ബിഎംഎസ്ജില്ലാ പ്രസിഡന്റ് സി.പി. രാജേഷ് അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍, മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്‍, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, ടി.എം.പ്രശാന്ത്, എ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Suresh JoshiBMS Kozhikode District CommitteeDattopant Tengdi Bhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

India

സജ്ജനങ്ങള്‍ നിഷ്‌ക്രിയരാകരുത്: ഭയ്യാജി ജോഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.