Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരി​ഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതം​ഗ ഭരണഘടന ബെഞ്ചിൽ അം​ഗമാണ് ജസ്റ്റിസ് അമനുള്ള.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 08:09 pm IST
in India
ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

ന്യൂദല്‍ഹി: കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ  വിമര്‍ശനം ഉയരുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരി​ഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതം​ഗ ഭരണഘടന ബെഞ്ചിൽ അം​ഗമാണ് ജസ്റ്റിസ് അമനുള്ള. പള്ളികളില്‍ നിസ്കരിക്കുന്നതിന് സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണമെന്നും അവർക്ക് പള്ളിയില്‍ മുൻനിരയിൽ സ്ഥാനം നല്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേള്‍ക്കവേയാണ് അമനുള്ളയുടെ ഈ നിരീക്ഷണം.

പ്രവാചകന്റെ കാലം മുതല്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ വിലക്കില്ലെന്നും അവര്‍ പള്ളിയില്‍ നിസ്കരിക്കാന്‍ പോകാത്തത് വീട്ടില്‍ കുട്ടികളെ നോക്കേണ്ടത് കൊണ്ടാണെന്നും അമാനുള്ള പറയുന്നു. കേരളത്തില്‍ പോലും സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ മുസ്ലിം ലീഗ് പോലും സ്ത്രീസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ട സ്ഥിതി സംജാതമായ ഈ ആധുനിക കാലത്തും ഇങ്ങിനെ സ്ത്രീകളുടെ പള്ളിയില്‍ പോയി നിസ്കരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കണോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ജഡ്ജി അമാനുള്ളയുടെ ഈ നിരീക്ഷണം ഇസ്ലാമിലെ പുരുഷമേധാവിത്വ മനോഭാവത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയരുന്നു.

സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ വിലക്കില്ലെങ്കിലും അവര്‍ കൂടുതലും വീട്ടിനകത്ത് നിസ്കരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഓള്‍ ഇന്ത്യാ പേഴ്സണല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷംഷദും വാദിച്ചു. കേസ് വാദം നടക്കുന്നതിനിടയില്‍ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് ശരിയ്‌ക്കും പള്ളിയ്‌ക്കുള്ളില്‍ പോയി നിസ്കരിക്കണമെന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. ഇതിന് അഭിഭാഷകന്‍ ഷംഷദ് മറുപടി പറഞ്ഞു.മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ നമാസ് നടത്തുന്നതിന് വിലക്കില്ല. പക്ഷെ ആളുകള്‍ നമാസിന് ഒത്തുകൂടുന്ന പള്ളികളിലേക്ക് സ്ത്രീകള്‍ നമാസിന് വരണമെന്ന് നിര്‍ബന്ധമില്ല. അവര്‍ വീട്ടില്‍ നമാസ് ചെയ്താലും പള്ളിയില്‍ നമാസ് ചെയ്യുന്നതിന്റെ അതേ ഗുണഫലം ലഭിയ്‌ക്കുമെന്നും അഭിഭാഷകന്‍ ഷംഷദ് വാദിച്ചു. പള്ളികളിലെ നമാസിലുള്ള ഒത്തുചേരലില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന സാഹചര്യമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് തിരക്കി. അങ്ങിനെയില്ലെന്നും പ്രവാചകന്‍ സ്ത്രീകള്‍ പള്ളിയിലേക്ക് വരുന്നതിനെ വിലക്കുന്നില്ലെന്നും അഭിഭാഷകന്‍ ഷംഷദ് വിശദമാക്കി.
അപ്പോള്‍ സ്ത്രീകള്‍ പള്ളിയില്‍ വരേണ്ടത് നിര്‍ബന്ധമല്ലെന്നാണോ പറയുന്നത് എന്ന് കേസില്‍ വാദം കേള്‍ക്കുന്ന മറ്റൊരു ജഡ്ജിയായ നഗര്തനം ചോദിച്ചു. സ്ത്രീകള്‍ പള്ളിയിലേക്ക് നമാസിന് വരണമെന്നത് അഭിലഷണീയമല്ലെന്നായിരുന്നു അഭിഭാഷകന്‍ ഷംഷദിന്റെ വിശദീകരണം.

ഇതിന്റെ തുടര്‍ച്ചയായാണ് ജഡ്ജി അമാനുള്ളഖാന്റെ വിവാദപ്രസ്താവന ഉണ്ടാകുന്നത്-.“എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്. ഒരു ക്ഷേത്രത്തിലെന്നപോലെ ശ്രീകോവിൽ എന്ന ആശയം മുസ്ലിം പള്ളിയില്‍ ഇല്ല. അതിനാല്‍ സ്ത്രീകൾ മുൻ നിരയിൽ നിൽക്കണോ അതോ പ്രത്യേകമായ ഒരു മറവുള്ള സ്ഥലത്ത് നിസ്കരിക്കണോ എന്ന കാര്യം 1200 വര്‍ഷമായി തുടര്‍ന്നുവരുന്ന ആചാരം തീരുമാനിക്കും.”-ഇതായിരുന്നു വാദത്തിനിടയിലെ ജസ്റ്റിസ് അമാനുള്ളയുടെ അഭിപ്രായപ്രകടനം.

“കേരളത്തിലെ സ്ത്രീ വിമോചനക്കാരോ ശബരിമല യുവതി പ്രവേശനത്തിന് മുറവിളി കൂട്ടിയവരോ പക്ഷെ ഇതൊന്നും കേട്ടതോ അറിഞ്ഞതോ മട്ടില്ല. അല്ലെങ്കിലും മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്രമോ അവകാശമോ ഒന്നും അവരുടെ പരി​ഗണിനയിലുള്ള കാര്യമല്ലല്ലോ”- ഈ വിഷയത്തിൽ ബിജെപി നേതാവ് പി. ആ‍ർ ശിവശങ്കർ പ്രതികരിച്ചത് ഇങ്ങിനെയാണ്.

ശബരിമല യുവതി പ്രവേശനം എന്ന വിഷയം മാത്രമല്ല, വിശ്വാസവും മൗലികാവകാശവും തമ്മിലുള്ള പൊരുത്തക്കേട് ചോദ്യം ചെയ്യുന്ന എല്ലാ മതങ്ങളിലുമുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലും സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വാദം കേട്ടുവരികയാണ്.

Tags: Supreme CourtNamazLatest newsJustice AmanullahNamaz in mosque
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.