Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണി ; പിന്നാലെ കണ്ടത് ധുരന്ധർ 2 സീൻ , വെടിയേറ്റ് വീണ് അമീർ ഹംസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:36 pm IST
in India

ലാഹോർ : ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത ലഷ്കറെ തയിബ സഹസ്ഥാപകൻ‍ അമീർ ഹംസയ്‌ക്ക് (67) കഴിഞ്ഞ ദിവസമാണ് വെടിയേറ്റത്. ഓപ്പറേഷൻ സിന്ദൂർ വഴി ഇന്ത്യ നൽകിയ തിരിച്ചടിയ്‌ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അജ്ഞാതർ ഹംസയെ ആക്രമിച്ചത് .2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹംസ.

ലാഹോറിലെ ന്യൂസ് 24 ന്റെ ഓഫീസിൽ നിന്ന് പരിപാടി കഴിഞ്ഞ് ജഡ്ജി നസീർ അഹമ്മദ് ഗാസിക്കൊപ്പം പുറത്തേയ്‌ക്ക് ഇറങ്ങിയപ്പോഴാണ് അമീർ ഹംസയ്‌ക്ക് വെടിയേറ്റത്.പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് ഭീകരർ കൊല്ലപ്പെടുന്ന സംഭവങ്ങൾ തുടർച്ചയാകുകയാണ്. ബോളിവുഡ് ചിത്രം ‘ധുരന്ധർ 2’ വിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ആക്രമണമെന്നാണു സമൂഹമാധ്യമത്തിലെ കമന്റുകൾ. കറാച്ചിയിൽ സഹൂർ മിസ്ത്രിയെ മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരികൾ കൊലപ്പെടുത്തിയതായി കാണിക്കുന്ന രംഗങ്ങൾ ബോളിവുഡ് ചിത്രമായ ‘ധുരന്ധർ 2’ വിൽ ഉണ്ടായിരുന്നു. അതിന്റെ അനുകരണമാണ് ഹംസയ്‌ക്ക് നേരെ ഉണ്ടായതെന്നും പറയപ്പെടുന്നു.

ഇന്ത്യയുടെ ടെക് ഹബ്ബിൽ വ്യാവസായിക തലത്തിൽ ഭീകരത വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്തതായിരുന്നു 2005-ലെ ആക്രമണം. എന്നാൽ അത് പരാജയപ്പെട്ടു. തങ്ങളുടെ ബദ്ധവൈരിയായ ഇന്ത്യയ്‌ക്കെതിരെ ഭീകരത അഴിച്ചുവിടാനുള്ള ശ്രമത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിട്ടാണ് ഭീകര സംഘടന ഇതിനെ കണ്ടത്.

പരാജയപ്പെട്ട ഈ ഓപ്പറേഷനിൽ ലഷ്കർ വളരെ അസ്വസ്ഥരായിരുന്നു. ശ്രദ്ധാപൂർവ്വം ഗവേഷണം ചെയ്ത ഒരു ഭീകരാക്രമണം എങ്ങനെ വിജയിപ്പിക്കണം എന്ന് ബെംഗളൂരു ആക്രമണത്തെ മുൻ നിർത്തി ലഷ്കർ പരിശീലനം പോലും നൽകിയിരുന്നു.

ഇന്ത്യയിലുടനീളമുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വയ്‌ക്കുന്നത് ലഷ്കർ ഇടിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു. കൂടാതെ വളരെ കുറച്ച് നിരായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം കാവൽ നിൽക്കുന്നയിടം ലഷ്കർ ഭീകരർ ഒരു സോഫ്റ്റ് ടാർഗെറ്റായാണ് കണ്ടത്.2012ലാണ് ഹംസയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ‘അഫ്ഗാൻ മുജാഹിദ്ദീൻ’ എന്ന് അറിയപ്പെടുന്ന ഈ ലഷ്‌കർ നേതാവ് ലഷ്കർ മേധാവി ഹാഫിസ് സയ്യിദുമായി അടുത്ത ബന്ധമുള്ളയാളാണ്.

ഹാഫിസ് സയീദിന് ശേഷം എൽഇടിയുടെ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി കണക്കാക്കുന്നയാളാണ് ഹംസ.ഹാഫിസ് സയീദിന്റെ നിരോധിത സംഘടനയായ ജമാഅത്ത്-ഉദ്-ദവയുടെ (ജെയുഡി) രാഷ്‌ട്രീയ മുന്നണിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) ഹംസയ്‌ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.മത പണ്ഡിതർക്ക് ഫലപ്രദമായ സുരക്ഷ ഉറപ്പാക്കണമെന്നും പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags: pakisthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.