Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 12:37 pm IST
inKerala

ചെങ്ങന്നൂര്‍: പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷന്‍ സന്ദീപ് വാചസ്പതി. സുധാകരന്‍ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. അന്ന് ആലപ്പുഴയില്‍ ജി. സുധാകരന്‍ അറിയാതെ ഒരില പോലും അനങ്ങില്ല എന്നായിരുന്നു രാഷ്‌ട്രീയ സാഹചര്യം. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് സുധാകരന് വ്യക്തമായ അറിവുണ്ട്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടം എന്ന് പറയുമ്പോള്‍ സ്മാരകം തകര്‍ത്തതിന് പിന്നില്‍ ആരെന്ന് സുധാകരന്‍ വ്യക്തമാക്കണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. അന്ന് അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിച്ചു എന്നായിരുന്നു ആരോപണം. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചന്ദ്രബാബുവിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഏരിയ സെക്രട്ടറി ചുമതല വഹിച്ചിരുന്ന സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം കൂടുതല്‍ നടത്തിയാല്‍ പാര്‍ട്ടിയിലെ ദിവ്യന്മാര്‍ കുടുങ്ങും എന്നുള്ളതുകൊണ്ടാണോ കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്.

സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധമാണോ അന്വേഷണം മുന്നോട്ടു പോകാതിരിക്കാന്‍ കാരണം. പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നത്. എന്താണ് ഇതിന് പിന്നില്‍ ഉണ്ടായത്. രാഷ്‌ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് പോരാട്ടമെങ്കില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ആരെന്ന് സുധാകരന്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ സുധാകരന്റെ പോരാട്ടത്തിന് രാഷ്‌ട്രീയപ്രസക്തിയില്ല എന്ന് പറയേണ്ടി വരും. കഴിഞ്ഞതവണ അമ്പലപ്പുഴയില്‍ എച്ച്. സലാം സ്ഥാനാര്‍ത്ഥിയായപ്പോള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നു. എച്ച്. സലാം എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഏജന്റ് എന്ന് ആരോപിച്ചത് ബിജെപിയല്ല. സിപിഎമ്മിലെ ഒരു വിഭാഗമാണ്. ഇതിനെപ്പറ്റി സുധാകരന് അറിവുണ്ട്. അദ്ദേഹത്തിന്റെ കലഹം അവരോടാണ്. പാര്‍ട്ടിയില്‍ അങ്ങനെയുള്ളവരെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തണം.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കാര്യത്തിലും ആലപ്പുഴയിലെ വിവിധ വിഷയത്തിലും അറിവുള്ള ആളാണ് ജി. സുധാകരന്‍ ഇതില്‍ ഉത്തരം പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും മൗനം വെടിയണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് ജി. സുധാകരന്റെ സമ്മതത്തോടെ ആണെന്ന് പുന്നപ്ര ഏരിയ സെക്രട്ടറി കഴിഞ്ഞദിവസം നടത്തിയ നടത്തിയ പരാമര്‍ശത്തില്‍ ഉത്തരം നല്‍കേണ്ടത് സുധാകരന്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: cpmG.SudhakaranSandeep vachaspathiAlapuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.