Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളിലെ കൊടിമരത്തെ ‘ആത്മീയ ആന്റിന’യാക്കി ദേവസ്വം ബോർഡ്; കടുത്ത പ്രതിഷേധത്തിൽ ഭക്തജന സംഘടനകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 02:58 pm IST
inKerala, Kollam

ശാസ്താംകോട്ട: ക്ഷേത്രങ്ങളിലെ കൊടിമരം ആചാരങ്ങളുടെ ഒരു ആന്റിന മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശാസ്താംകോട്ട ക്ഷേത്രത്തിലെ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഏറെ വിവാദം ഉണ്ടാക്കിയ ഈ പരാമര്‍ശം.

ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിമരം സംബന്ധിച്ചുള്ള കേസ് പരിഗണിക്കുകയാണിപ്പോള്‍. ഇതിന്റെ വിസ്താരത്തിനിടെയാണ് ആചാരത്തെ ആക്ഷേപിക്കുന്ന സത്യവാങ്മൂലം നല്‍കിയത്. ഹരിപ്പാട് സ്‌ട്രോങ്ങ് റൂമിലുള്ള സ്വര്‍ണ്ണ പറകള്‍ ഇനി ഉപയോഗിക്കാനാവില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നത്. സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള 19 സ്വര്‍ണ്ണ പറകളില്‍ ഭൂരിഭാഗവും കേടുപാടുള്ളതാണെന്നും അതിനാല്‍ അവ ഇനി കൊടിമരത്തില്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് ബോര്‍ഡ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

2013ല്‍ ഭക്തരുടെ കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച കൊടിമരം സ്വര്‍ണ്ണം പൊതിയാതെ ഇപ്പോള്‍ ചെമ്പ് പറകളുമായി നിലനിര്‍ത്തുന്നത് ആചാരലംഘനമാണെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. ‘ആത്മീയ ആന്റിന’ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കൊടിമരം വെറുമൊരു ആത്മീയ ആന്റിന മാത്രമാണെന്നും അതില്‍ സ്വര്‍ണ്ണമുണ്ടോ ചെമ്പുണ്ടോ എന്നത് പ്രധാനമല്ലെന്നുമുള്ള ബോര്‍ഡിന്റെ വിചിത്രമായ വാദം ഭക്തജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്ത്രിയുമായി ആലോചിക്കാതെ ഇത്തരം ആത്മീയ വിശദീകരണങ്ങള്‍ നല്‍കാന്‍ ബോര്‍ഡിന് എന്ത് അവകാശമാണുള്ളതെന്നാണ് ഭക്തജന സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം.
നിലവിലുള്ള കൊടിമരം ശാസ്ത്രീയമായി പരിശോധിച്ച് വീണ്ടും സ്വര്‍ണം പൊതിയുന്നതിന് പകരം, കേസ് നല്‍കുന്ന ഭക്തര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് നീതിയല്ലെന്നും ഇവര്‍ പറയുന്നു.

അഴിമതി മറയ്‌ക്കാനെന്ന് ആരോപണം
നേരത്തെ കൊടിമരം സ്വര്‍ണം പൊതിഞ്ഞതില്‍ നടന്ന അഴിമതിയെത്തുടര്‍ന്നാണ് സ്വര്‍ണപറകളില്‍ കറുത്ത പാടുകള്‍ വീണതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ പാടുകള്‍ മാറ്റാനോ സ്വര്‍ണ്ണം ഉരുക്കി പുനര്‍നിര്‍മ്മിക്കാനോ തയ്യാറാകാതെ സ്വര്‍ണ്ണ പറകള്‍ സ്‌ട്രോങ്ങ് റൂമില്‍ തന്നെ ഇരിക്കട്ടെ എന്ന ബോര്‍ഡിന്റെ തീരുമാനം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്ന് ഭക്തര്‍ ആരോപിക്കുന്നു.

പ്രക്ഷോഭത്തിലേക്ക്
ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ സ്വര്‍ണക്കൊടിമരം തന്നെ വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉപദേശകസമിതിയിലെ ഒരു വിഭാഗത്തിന്റെയും വിശ്വാസികളുടെയും തീരുമാനം. സ്വര്‍ണം പൂശിയ കൊടിമരം മാസങ്ങള്‍ക്കുള്ളില്‍ പിടിച്ചതോടെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നതും നിയമനടപടികള്‍ സ്വീകരിച്ചതും ക്ഷേത്രത്തിലെ കാരായ്‌മക്കാരനായ ശാസ്താംകോട്ട സ്വദേശി ആലയില്‍ മണികണ്ഠനാണ്.

 

Tags: Templeflagpolesspiritual antenna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.