Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

"സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്...". ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:19 pm IST
in India
ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതമൗലിക വാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് അങ്ങേയറ്റം അപകടകരമായ ഒന്നാണ്. “സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്…”. ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

പക്ഷെ ഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്ലിലാക്കേണ്ടതുണ്ട്. ഇറാന്‍ പോലെയല്ല, മലയാളികള്‍ ജോലിക്ക് പോകുന്ന മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇവരാരും മതഭ്രാന്തരല്ല. എന്നാല്‍ ഇറാന്‍ വ്യത്യസ്തമാണ്.

1979ലാണ് ആയത്തൊള്ള ഖമേനി ഇറാനില്‍ അധികാരത്തില്‍ വന്നത്. ഷായ്‌ക്കെതിരായി 1979ൽ നടത്തിയ ഇസ്‌ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമൈനി ആദ്യമായി ഇറാനില്‍ ഇസ്ലാമിക ഭരണം കൊണ്ടുവന്നു. ഇദ്ദേഹം 1989 വരെ ഇറാന്റെ പരമോന്നത നേതാവായി ഭരിച്ചു. പിന്നീടാണ് ആയത്തൊള്ള അലി ഖമേനി അധികാരത്തില്‍ എത്തുന്നത്. അവിടുന്നങ്ങളോട്ട് അദ്ദേഹം 36 വര്‍ഷം ഇറാന്‍ ഭരിച്ചു. പക്ഷെ ഇക്കാലയളവില്‍ അദ്ദേഹം ഇറാന്‍ കടുത്ത ഇസ്ലാമിക മതമൗലികവാദരാഷ്‌ട്രമാക്കി. മധ്യേഷ്യയിലെങ്ങും ഇസ്ലാമിക ഭീകരസംഘടനകളെ വളര‍്ത്തി. അങ്ങിനെയാണ് പലസ്തീനില്‍ ഹമാസ്, ലെബനനില്‍ ഹെസ്ബുള്ള, യെമനില്‍ ഹൂതി എന്നീ ഭീകരസംഘടനകളെ വളര്‍ത്തുന്നതില്‍ ആയത്തൊള്ള അലി ഖമേനിക്ക് പങ്കുണ്ട്.

അതേ സമയം ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഒന്നും മതമൗലിക വാദികളുടെ രാഷ്‌ട്രമല്ല. ഇസ്ലാമിക ഭീകരതയെ അവര്‍ അനുകൂലിക്കുന്നുമില്ല. പ്രകൃതി കനിഞ്ഞുനല്‍കിയ എണ്ണസമ്പത്തില്‍ വളര്‍ന്ന ഈ രാഷ്ടങ്ങളിലെ ഭരണാധികാരികള്‍ പലരും വിദേശവിദ്യാഭ്യാസം നേടിയതുകൊണ്ട് തന്നെ അവര്‍ക്ക് വിശാലമായ കാഴ്ചപ്പാടുകളും ഉണ്ട്. അതിനാല്‍ സംഘികള്‍ ഈ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകേണ്ട എന്ന് വിലക്കേണ്ട കാര്യമേയില്ല. കാരണം പ്രൊഫഷണലായി മിടുക്കുള്ളവരെ തേടുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

Tags: axis of Islamic terrorismterrorismiranGulf countriesLatest newsAyatollah Ali Khamanei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.