Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 10:49 pm IST
inKerala

ശബരിമല: ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം? ധർമ്മശാസ്താവായ അയ്യപ്പന്റെ വാഹനമത്രെ വാജി അഥവാ കുതിര. ശക്തിയുടെയും വാഹനത്തിന്റെയും പ്രതീകമായ കുതിരയുടെ പുറത്താണ് പ്രധാനമായും അയ്യപ്പന്‍ യാത്ര ചെയ്തിരുന്നത് എന്ന് പറയുന്നു.

അയ്യപ്പന്‍ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയും അല്ല, കുതിരയാണ്. ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്‌ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്‌താക്ഷേത്രങ്ങളിലും കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കുതിരയാണ്

അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.

അയ്യപ്പനെ സ്തുതിക്കുന്ന സുപ്രസിദ്ധമായ ഹരിവരാസനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാജി വാഹനത്തെ സൂചിപ്പിക്കുന്ന ഒരു വരിയുണ്ട്. “കളഭ കേസരി വാജി വാഹനം” എന്നാണ് വർണിക്കുന്നത്. ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികള്‍‍ വിവരിക്കുന്നത്. അതായത് അയ്യപ്പന്‍ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയുന്നു. 64 അയ്യപ്പശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്‌ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.

കളമൃദുസ്‌മിതം സുന്ദരാനനം-
കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം-
ഹരിഹരാത്മജം ദേവമാശ്രയേ..

ഈ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:.
മന്ദസ്മേരമുഗ്ധമായ സുന്ദര മുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനും ആയ
ഹരിഹര പുത്രനായ ദേവാ, നിന്നെ ആശ്രയിക്കുന്നു.

എന്താണ് ശബരിമലയിലെ വാജിവാഹനം?

ശബരിമലയിലെ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാജിവാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര, അതിന് താഴെയുള്ള പീഠം, അതിന് താഴെയുള്ള അഷ്ടദിക്പാലകര്‍- ഇതെല്ലാം ചേര്‍ന്നാണ് കൊടിമരത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരം 11 കിലോഗ്രാമാണ്. ഇത് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഈ വാജിവാഹനത്തില്‍ പിന്നീട് സ്വര്‍ണ്ണം പൂശിയിരുന്നു. ഇടിമിന്നലേല്‍ക്കുമ്പോള്‍ ഇറിഡിയമായി മാറുന്ന രാസമിശ്രിതമാണ് ഇതെന്ന് പറയുന്നു. അങ്ങിനെ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വില കണക്കാക്കാന്‍ പ്രയാസാണ്. അയ്യപ്പന്റെ വാജിവാഹനം എന്ന സങ്കല്‍പമെടുത്താനും ഈ വാജിവാഹനം അമൂല്യമായ നിധി തന്നെ. ഉത്സവം നടക്കുന്ന നാള്‍ മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുക എന്നതാണ് സങ്കല്‍പം.

Tags: SABARIMALALord AyyappaHarivarasanamGold theft in SabarimalaVajiVahanam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.