Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 10:49 pm IST
in Kerala

ശബരിമല: ധര്‍മ്മശാസ്താവായ അയ്യപ്പന്റെ വാജിവാഹനം തന്ത്രിക്ക് നല്‍കി എന്നത് വലിയ വിവാദമായിരിക്കുകയാണ്. പക്ഷെ എന്താണ് ഈ വാജിവാഹനം? ധർമ്മശാസ്താവായ അയ്യപ്പന്റെ വാഹനമത്രെ വാജി അഥവാ കുതിര. ശക്തിയുടെയും വാഹനത്തിന്റെയും പ്രതീകമായ കുതിരയുടെ പുറത്താണ് പ്രധാനമായും അയ്യപ്പന്‍ യാത്ര ചെയ്തിരുന്നത് എന്ന് പറയുന്നു.

അയ്യപ്പന്‍ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയും അല്ല, കുതിരയാണ്. ദേവന്മാരുടെയും ദേവതകളുടെയും ക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്‌ഠിക്കാറുണ്ട്. ശബരിമലയിലും മറ്റു ധർമ്മശാസ്‌താക്ഷേത്രങ്ങളിലും കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കുതിരയാണ്

അയ്യപ്പൻ പുലിമുകളിലേറി പന്തളത്തു കൊട്ടാരത്തിൽ വന്ന ഐതീഹ്യമാണു നമ്മളെ പുലിവാഹനനായി കരുതിപോരുന്നതും ആ പേർ വിളിക്കുന്നതും.

അയ്യപ്പനെ സ്തുതിക്കുന്ന സുപ്രസിദ്ധമായ ഹരിവരാസനം എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാജി വാഹനത്തെ സൂചിപ്പിക്കുന്ന ഒരു വരിയുണ്ട്. “കളഭ കേസരി വാജി വാഹനം” എന്നാണ് വർണിക്കുന്നത്. ഇതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്: കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികള്‍‍ വിവരിക്കുന്നത്. അതായത് അയ്യപ്പന്‍ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയുന്നു. 64 അയ്യപ്പശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്‌ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.

കളമൃദുസ്‌മിതം സുന്ദരാനനം-
കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം-
ഹരിഹരാത്മജം ദേവമാശ്രയേ..

ഈ വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:.
മന്ദസ്മേരമുഗ്ധമായ സുന്ദര മുഖമുള്ളവനും
കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും
ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനും ആയ
ഹരിഹര പുത്രനായ ദേവാ, നിന്നെ ആശ്രയിക്കുന്നു.

എന്താണ് ശബരിമലയിലെ വാജിവാഹനം?

ശബരിമലയിലെ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വാജിവാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര, അതിന് താഴെയുള്ള പീഠം, അതിന് താഴെയുള്ള അഷ്ടദിക്പാലകര്‍- ഇതെല്ലാം ചേര്‍ന്നാണ് കൊടിമരത്തില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരം 11 കിലോഗ്രാമാണ്. ഇത് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ഈ വാജിവാഹനത്തില്‍ പിന്നീട് സ്വര്‍ണ്ണം പൂശിയിരുന്നു. ഇടിമിന്നലേല്‍ക്കുമ്പോള്‍ ഇറിഡിയമായി മാറുന്ന രാസമിശ്രിതമാണ് ഇതെന്ന് പറയുന്നു. അങ്ങിനെ മാറിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വില കണക്കാക്കാന്‍ പ്രയാസാണ്. അയ്യപ്പന്റെ വാജിവാഹനം എന്ന സങ്കല്‍പമെടുത്താനും ഈ വാജിവാഹനം അമൂല്യമായ നിധി തന്നെ. ഉത്സവം നടക്കുന്ന നാള്‍ മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍ അയ്യപ്പന്‍ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുക എന്നതാണ് സങ്കല്‍പം.

Tags: SABARIMALALord AyyappaHarivarasanamGold theft in SabarimalaVajiVahanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.