Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

1921ലെ മാപ്പിളക്കലാപത്തില്‍ ജീവനുംകൊണ്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീട് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്ന വെളിപ്പെടുത്തലുമായി സ്മിത രാജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 05:54 pm IST
inKerala
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)

തിരുവനന്തപുരം:1921ലെ മാപ്പിളക്കലാപത്തില്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ട ആറു വയസ്സുകാരിയാണ് പിന്നീട് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്ന വെളിപ്പെടുത്തല്‍ ചെറുമകളായ സ്മിത രാജന്‍ നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മലപ്പുറത്ത് മഹാകുംഭമേള നടത്തുന്നതിന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും തടസ്സം സൃഷ്ചിക്കുമ്പോള്‍ ഈ കുറിപ്പ് വീണ്ടും വൈറലായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദുക്കളുടെ കൂടിച്ചേരല്‍ നടക്കാന്‍ പോകുന്ന മഹാകുംഭമേള മലപ്പുറത്ത് നടത്തുന്നതിനെ ചില മറഞ്ഞിരിക്കുന്ന ശക്തികള്‍ എതിര്‍ക്കുന്ന വേളയിലാണ് സ്മിതാ രാജന്റെ 1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള ഈ കുറിപ്പ് പ്രചരിക്കുന്നത്.

കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയാണ് നര്‍ത്തകികൂടിയായ സ്മിത രാജന്‍ തന്റെ മുത്തശ്ശി 1921ലെ മാപ്പിള ലഹളയില്‍ നേരിടേണ്ടിവന്ന ദുരനുഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ആ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടിലാണ് ജീവനെടുക്കാന്‍ മാപ്പിള ലഹളയുടെ ഭാഗമായി മുസ്ലിങ്ങളുടെ സംഘം എത്തിയത്. അന്ന് ജീവനും കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു ഒരു ആറ് വയസ്സ്കാരി. ഒരു വിധം രക്ഷപ്പെടുകയും ചെയ്തു. അവരാണ് പിന്നീട് പ്രശസ്ത നര്‍ത്തകിയായി തീര്‍ന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. മുത്തശ്ശി കല്യാണിക്കുട്ടിയമ്മയുടെ മനസ്സില്‍ പതിഞ്ഞ ഭീതി തന്റെ മനസ്സിലേക്കും മുത്തശ്ശി പകര്‍ന്ന് തന്നിട്ടുണ്ടെന്നും നര്‍ത്തകി കൂടിയായ സ്മിത രാജന്‍ പറയുന്നു. പിന്നീടൊപ്പോഴോ ആ കരിങ്ങമണ്ണ തറവാട്ടിലേക്ക് മുത്തശ്ശിക്കൊപ്പം പോയതും സ്മിത രാജന്‍ പറയുന്നു.

1921ലെ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും മാപ്പിളലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാര്യന്‍കുന്നനെ സ്വാതന്ത്ര്യസമരസേനാനിയായും മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് അന്ന് സ്മിതരാജന്‍ ഫെയ്സ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.

1921ലെ മാപ്പിളക്കലാപത്തിന്റെ ഭീതി പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കി വെള്ളപൂശാന്‍ ശ്രമം നടക്കുന്നത്.

ഇപ്പോഴിതാ മലപ്പുറത്ത് മഹാകുംഭമേള സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ചില കുത്സിത ശക്തികള്‍ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും മഹാകുംഭമേള സംഘടിപ്പിക്കുമെന്നാണ് ആനന്ദവനം ഭാരതി സ്വാമികള്‍ പറയുന്നത്. തിരുനാവായില്‍ മഹാകുംഭമേള നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നതുവരെ മിണ്ടാതിരുന്ന പൊലീസും റവന്യൂ അധികൃതരും അവസാനനിമിഷമാണ് ഇതിനെതിരെ ചാടിവീഴുന്നത്. പഴയ മാപ്പിള ലഹളയുടെ മനോഭാവം നിലനില്ക്കുന്നതിന്റെ സൂചനയാണ് ഇതെന്നും വിമര്‍ശനമുണ്ട്. അതിനിടയിലാണ് സ്മിത രാജന്റെ പഴയ കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

Tags: Kalamandalam KalyanikkuttyammaMappila riotmalappuramMappila Lahala1921ThirunavayaMalabar riotMalappuram MahakumbhmelaSmitha Rajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.