Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫ്രാങ്കോയെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ കന്യാസ്ത്രീ റാണിറ്റ്, പ്രോസിക്യൂട്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല

ഒരു കന്യാസ്ത്രീക്ക് എറ്റവും പ്രധാനം ചാരിത്ര്യശുദ്ധിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 12:57 am IST
inKerala

തിരുവനന്തപുരം: ജലന്തര്‍ രൂപതാ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന് കേസിലെ അതിജീവിതയായ കന്യാസ്ത്രീ.സിസ്റ്റര്‍ റാണിറ്റ് സ്വകാര്യ ദൃശ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്തു വന്നത്.

ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയി.ഇത്ര തവണ പീഡിപ്പിക്കപ്പെട്ടിട്ടും പുറത്തു പറയാതിരുന്നതെന്ത് എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി.ഭയംകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.വലിയ യാതന അനുഭവിച്ചു.

ഒരു കന്യാസ്ത്രീക്ക് എറ്റവും പ്രധാനം ചാരിത്ര്യശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും.സഭ വിട്ട് പോയ പലരുടെയും അനുഭവം തനിക്ക് നേരിട്ട് അറിയാം. ‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത്.തനിക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും അത് എല്ലാകാലത്തേക്കും നാണക്കേടാണ്.അതിനാല്‍ ചാരിത്ര്യ ശുദ്ധി പോയെന്ന് പറയാന്‍ ആകുമായിരുന്നില്ല. താന്‍ വളര്‍ത്തിക്കൊണ്ട് വരുന്ന മക്കളോട് ഇത് പറയാന്‍ കഴിയില്ല. ഒരിക്കലും അമ്മക്ക് മക്കളുടെ മുന്നില്‍ ഇത് പറയാനാവില്ലെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

മഠത്തിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്ന് പുറംലോകത്ത് അറിയിക്കാതെ ചിരിച്ചുകൊണ്ട്, മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ അനുഭവമുളളവര്‍ക്കേ മനസിലാകൂ. പല മഠങ്ങളിലും വേറെ ചിലര്‍ക്കും സമാനമായ അനുഭവങ്ങളുണ്ട് എന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. നിരവധി പേരുടെ ദുരനുഭവം തനിക്ക് അറിയാം. എല്ലാ സത്യങ്ങളും പുറത്ത് പറയാനാവില്ല.

സഭാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടും മൗനം പാലിച്ചത് കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നത്. കുറുവിലങ്ങാട് മഠത്തിലെത്തിയാല്‍ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് കാട്ടി ഇതിനിടെ ഫ്രാങ്കോ മുളയ്‌ക്കല്‍ കോട്ടയം എസ് പിക്ക് കളള പരാതി നല്‍കി. തുടര്‍ന്ന് തന്റെ സഹോദരനെ പൊലീസ് വിളിപ്പിച്ചു.ഇപ്പോഴാണ് മേലധികാരികള്‍ക്ക് നല്‍കിയ കത്ത് താന്‍ സഹോദരന്റെ പക്കല്‍ പൊലീസിന് കൊടുത്തു വിട്ടതെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

പരാതി നല്‍കിയ ശേഷം മഠത്തില്‍ താമസ സൗകര്യം ഉണ്ടെന്നേ ഉളളൂ. ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൈകാലുകള്‍ കെട്ടപ്പെട്ട സ്ഥിതിയാണ്.താനും ഒപ്പമുളള രണ്ട് കന്യാസ്ത്രീകളും. തയ്യല്‍പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ആറ് പേരുണ്ടായിരുന്നു തങ്ങളെന്നും ഇതില്‍ മൂന്ന് പേര്‍ പിടിച്ചു നില്‍ക്കാനാകാതെ സഭ വിട്ടു പോയെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.ഇടയ്‌ക്ക് ഒപ്പമുളളവരില്‍ ഒരാള്‍ വീട്ടില്‍ പോയി വന്നപ്പോള്‍ അവരുടെ പിതാവിന്റെ രണ്ട് മുണ്ട് കൊണ്ടു വന്നിട്ട് നമുക്ക് പാവാട തയ്‌ക്കാമല്ലോ എന്ന് പറഞ്ഞതും ഗദ്ഗദകണ്ഠയായി സിസ്റ്റര്‍ റാണിറ്റ് വെളിപ്പെടുത്തി.ഒപ്പമുളള രണ്ട് പേരോടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ വിട്ട് പോകാന്‍ പറഞ്ഞെങ്കിലും അവര്‍ കൂടെ തന്നെ നില്‍ക്കുന്നുണ്ട്.

താന്‍ പറഞ്ഞത് വിചാരണ കോടതി വിശ്വാസത്തിലെടുത്തില്ല.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോരാടുമെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ സപെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

 

Tags: Sister RanitProsicutorcourtBishopNunRAPEmolestLawFranoko Mulaykkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.