Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

മാതാ വൈഷ്ണോവി ദേവിക്ക് ഭക്തര്‍ നല്‍കിയ സംഭാവനകള്‍ കൊണ്ട് അന്യവിഭാഗത്തില്‍പ്പെട്ടവരെ എന്തിന് പഠിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 07:51 pm IST
in India
മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)

ന്യൂദല്‍ഹി: കശ്മീരിലെ റിയാസി ജില്ലയിലെ കത്രയിലെ ത്രികുട കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്ണോദേവി ക്ഷേത്രം വിശ്വപ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ചാണ് മാതാ വൈഷ്ണോദേവിയുടെ പേരില്‍ ഇവിടെ ഒരു മെഡിക്കല്‍ കോളെജ് സ്ഥാപിച്ചത്. പക്ഷെ ഇവിടെ പ്രവേശനം ലഭിച്ച 50ല്‍ 44 പേരും കശ്മീര്‍ മുസ്ലിം വിദ്യാര്‍ത്ഥികളായതോടെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഹരിയാനയിലെ അല്‍ ഫലാ മെഡിക്കല്‍ കോളെജിലെ ഡോക്ടറായ കശ്മീര്‍ മുസ്ലിമായ ഉമര്‍ നബി ഉള്‍പ്പെടെയുള്ളവര്‍ ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ പശ്ചാത്തലത്തില്‍ ഇത്രയ്‌ക്കധികം കശ്മീരി മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഒരു കോളെജില്‍ എത്തിയാല്‍ ഭീകരവാദം ഉണ്ടാകുമോ എന്ന ആശങ്കകളും പരാതികളും വ്യാപകമായി. മാത്രമല്ല, മാതാ വൈഷ്ണോവി ദേവിക്ക് ഭക്തര്‍ നല്‍കിയ സംഭാവനകള്‍ കൊണ്ട് അന്യവിഭാഗത്തില്‍പ്പെട്ടവരെ എന്തിന് പഠിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

ശ്രീമാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളെജില്‍ ആകെയുള്ള 50 സീറ്റുകളില്‍ 44 പേരും കശ്മീര്‍ മുസ്ലിം വിദ്യാര്‍ത്ഥികളായതിനാല്‍ കുട്ടികളെ തെരഞ്ഞെടുത്തതില്‍ അട്ടിമറി നടന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. പല രീതികളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനിന്റെ ഭാഗമായ മെഡിക്കല്‍ അസെസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡ് (എംഎആര്‍ബി) ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീ മാതാ വൈഷ്ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനുള്ള (എസ് എം വിഡി ഐ എംഇ) മെഡിക്കല്‍ കോഴ്സ് നടത്തുന്നതിനുള്ള അംഗീകാരം റദ്ദാക്കുകയായിരുന്നു.

അംഗീകാരം റദ്ദാക്കിയത് മതം കാരണമല്ല, അടിസ്ഥാനസൗകര്യക്കുറവ് കൊണ്ട്

അടിസ്ഥാനസൗകര്യവിസകനങ്ങള്‍ കുറവാണ്, ക്ലിനിക്കല്‍ ഉപകരണങ്ങളുടെ കുറവ്, ഫാക്കല്‍റ്റിയുടെയും റസിഡന്‍റ് ഡോക്ടര്‍മാരുടെയും പോരായ്‌മകള്‍ എന്നിങ്ങനെ പലതരത്തിലുള്ള പരാതികളും ഉയര്‍ന്നിരുന്നു. പരാതികള്‍ കുമിഞ്ഞുകൂടിയതോടെ ഈയിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷനന്റെ ഭാഗമായ മെഡിക്കല്‍ അസെസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡ് (എംഎആര്‍ബി) ഇവിടെ സന്ദര്‍ശനം നടത്തിയത്. നേരിട്ടുള്ള സന്ദര്‍ശനത്തില്‍ കോളെജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പോരെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളെജില്‍ നല്കിയ അംഗീകാരം റദ്ദാക്കാന്‍ സമിതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയത്.

നേരത്തെ കോളെജില്‍ അഡ്മീഷന്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രീയ ബജ്റംഗ് ദള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കോളെജ് മാനേജ് മെന്‍റിന് തീരാത്തലവേദനയാവുകയും ക്രമസമാധാനപ്രശ്നം ഉണ്ടാകുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

Tags: nmcDelhi blastUmar NabiAl Falah Medical collegesRI mATA vAISshnodevi templeSri Mata Vaishno devi medical collegeKashmir Muslims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജിന് അംഗീകാരം റദ്ദാക്കിയത് അടിസ്ഥാനസൗകര്യക്കുറവ് മൂലമെന്ന് എന്‍എംസി

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

India

സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചത് അല്‍ ഫലാഹിന് സമീപത്തെ ഷെഡ്ഡില്‍

India

ദേശീയ മെഡിക്കൽ കമ്മീഷൻ കോഴക്കേസ്; പത്തോളം സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്, 200 കോടിയിലധികം രൂപയുടെ ഇടപാട് നടന്നുവെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.