Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേമന്ത് സോറന്റെ ഹൃദയം തൊട്ടുള്ള മോദിയുടെ രാഷ്‌ട്രീയം….മോദിയിലേക്ക് കഴിവുള്ളവര്‍ ചായുന്നത് ഹൃദയസ്പര്‍ശിയായ മോദിയുടെ ഇടപെടല്‍…

ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 11:32 pm IST
in India
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ന്യൂദല്‍ഹി: ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇനി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യമെടുക്കാം. ഇപ്പോള്‍ അദ്ദേഹം ഇന്ത്യാമുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ചിലപ്പോള്‍ ഭാവിയില്‍ ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നും പറയുന്നു. ഹേമന്ത് സോറനെ മടുപ്പിച്ചത് ബീഹാറിലെ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സഖ്യകക്ഷിയുടെ ഭാഗമായ ഹേമന്ത് സോറന് പുല്ലുവില പോലും കല്‍പിച്ചില്ല. പണ്ടത്തെ വലിയ ബിഹാർ സംസ്ഥാനത്തിനെ വിഭജിച്ചിട്ടാണ് ഇപ്പോഴത്തെ ബിഹാർ സംസ്ഥാനവും ഝാർഖണ്ഡ് സംസ്ഥാനവും രൂപീകരിച്ചത്. ബീഹാറിൽ ഉള്ള പാർട്ടികൾക്ക് ഝാർഖണ്ഡിൽ സ്വാധീനം ഉണ്ട് അതേപോലെ ഝാർഖണ്ഡിൽ ഉള്ള പാർട്ടികൾക്ക് ബീഹാറിലും സ്വാധീനം ഉണ്ട്. ഝാർഖണ്ഡിൽ ആർ ജെ ഡിക്ക് എംഎൽഎമാർ ഉണ്ട്, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ജെ എം എമ്മിനെ ബിഹാറിൽ അവഗണിച്ചു. അവർ ഇപ്പോൾ അതിന് പകരം വീട്ടാൻ പോകുന്നു.ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്ക് സീറ്റ് പങ്കുവെയ്‌ക്കാന്‍ പോലും രാഹുല്‍ ഗാന്ധിയോ തേജസ്വിയോ തയ്യാറായില്ല. ഇതോടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നതായി അന്തസ്സുള്ള ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന, കൊടുത്ത വാക്ക് കര്‍ശനമായി പാലിക്കുന്ന, ഹൃദയത്തില്‍തൊട്ട് പ്രവര്‍ത്തിക്കുന്ന മോദിയുടെ പല മുഖങ്ങള്‍ പലപ്പോഴായി ഹേമന്ത് സോറന്‍ കണ്ടിരുന്നു. അവിടെയാണ് മോദി ഹേമന്ത് സോറന്റെ മനസ്സില്‍ വ്യത്യസ്തനായത്. ആ ദിവസം ഓര്‍മ്മയുണ്ടോ?രാഷ്‌ട്രീയത്തില്‍ ഇതിഹാസമായി മാറിയ ഷിബു സോറന്‍ എന്ന ഹേമന്ത് സോറന്റെ പിതാവ് മരിച്ച ദിവസം.  ഷിബു സോറന്‍ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഹേമന്ത് സോറന്റെ വീട്ടിലേക്ക് ആദ്യം പാഞ്ഞുചെന്നവരില്‍ ഒരാള്‍ മോദിയായിരുന്നു.

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം ജാര്‍ഖണ്ഡിലെ അവരുടെ വസതിയിലേക്ക് മോദി എന്ന പ്രധാനമന്ത്രി എത്തി. മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.”

ഒരു കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ വീഴാതെ കാത്ത് രക്ഷിച്ച ഷിബു സോറന്‍. വാസ്തവത്തില്‍ സോണിയാഗാന്ധിയുടെ കുടുംബം ഷിബുസോറന്റെ കുടുംബത്തോട് ഏറ്റവുമധികം നന്ദി കാണിക്കേണ്ടവരാണ്. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

Tags: modishibu sorenHemand SorenJharkhand Mukti MorchaHeart touching politicsModi brand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

പുതിയ വാര്‍ത്തകള്‍

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.