Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേമന്ത് സോറന്റെ ഹൃദയം തൊട്ടുള്ള മോദിയുടെ രാഷ്‌ട്രീയം….മോദിയിലേക്ക് കഴിവുള്ളവര്‍ ചായുന്നത് ഹൃദയസ്പര്‍ശിയായ മോദിയുടെ ഇടപെടല്‍…

ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 11:32 pm IST
inIndia
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ന്യൂദല്‍ഹി: ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇനി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യമെടുക്കാം. ഇപ്പോള്‍ അദ്ദേഹം ഇന്ത്യാമുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ചിലപ്പോള്‍ ഭാവിയില്‍ ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നും പറയുന്നു. ഹേമന്ത് സോറനെ മടുപ്പിച്ചത് ബീഹാറിലെ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സഖ്യകക്ഷിയുടെ ഭാഗമായ ഹേമന്ത് സോറന് പുല്ലുവില പോലും കല്‍പിച്ചില്ല. പണ്ടത്തെ വലിയ ബിഹാർ സംസ്ഥാനത്തിനെ വിഭജിച്ചിട്ടാണ് ഇപ്പോഴത്തെ ബിഹാർ സംസ്ഥാനവും ഝാർഖണ്ഡ് സംസ്ഥാനവും രൂപീകരിച്ചത്. ബീഹാറിൽ ഉള്ള പാർട്ടികൾക്ക് ഝാർഖണ്ഡിൽ സ്വാധീനം ഉണ്ട് അതേപോലെ ഝാർഖണ്ഡിൽ ഉള്ള പാർട്ടികൾക്ക് ബീഹാറിലും സ്വാധീനം ഉണ്ട്. ഝാർഖണ്ഡിൽ ആർ ജെ ഡിക്ക് എംഎൽഎമാർ ഉണ്ട്, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ജെ എം എമ്മിനെ ബിഹാറിൽ അവഗണിച്ചു. അവർ ഇപ്പോൾ അതിന് പകരം വീട്ടാൻ പോകുന്നു.ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്ക് സീറ്റ് പങ്കുവെയ്‌ക്കാന്‍ പോലും രാഹുല്‍ ഗാന്ധിയോ തേജസ്വിയോ തയ്യാറായില്ല. ഇതോടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നതായി അന്തസ്സുള്ള ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന, കൊടുത്ത വാക്ക് കര്‍ശനമായി പാലിക്കുന്ന, ഹൃദയത്തില്‍തൊട്ട് പ്രവര്‍ത്തിക്കുന്ന മോദിയുടെ പല മുഖങ്ങള്‍ പലപ്പോഴായി ഹേമന്ത് സോറന്‍ കണ്ടിരുന്നു. അവിടെയാണ് മോദി ഹേമന്ത് സോറന്റെ മനസ്സില്‍ വ്യത്യസ്തനായത്. ആ ദിവസം ഓര്‍മ്മയുണ്ടോ?രാഷ്‌ട്രീയത്തില്‍ ഇതിഹാസമായി മാറിയ ഷിബു സോറന്‍ എന്ന ഹേമന്ത് സോറന്റെ പിതാവ് മരിച്ച ദിവസം.  ഷിബു സോറന്‍ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഹേമന്ത് സോറന്റെ വീട്ടിലേക്ക് ആദ്യം പാഞ്ഞുചെന്നവരില്‍ ഒരാള്‍ മോദിയായിരുന്നു.

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം ജാര്‍ഖണ്ഡിലെ അവരുടെ വസതിയിലേക്ക് മോദി എന്ന പ്രധാനമന്ത്രി എത്തി. മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.”

ഒരു കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ വീഴാതെ കാത്ത് രക്ഷിച്ച ഷിബു സോറന്‍. വാസ്തവത്തില്‍ സോണിയാഗാന്ധിയുടെ കുടുംബം ഷിബുസോറന്റെ കുടുംബത്തോട് ഏറ്റവുമധികം നന്ദി കാണിക്കേണ്ടവരാണ്. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

Tags: modishibu sorenHemand SorenJharkhand Mukti MorchaHeart touching politicsModi brand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.