Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതിയില്‍ പോകാതെ വോട്ടിംഗില്‍ കൃത്രിമം നടക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത് എന്തിന്? ലക്ഷ്യം നേപ്പാള്‍ മോഡല്‍ കലാപം

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കപ്പെടുന്നുവെങ്കില്‍ അതിന് തെര‌ഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതയില്‍ പോകാതെ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുക വഴി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 06:55 pm IST
inIndia
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി

ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കപ്പെടുന്നുവെങ്കില്‍ അതിന് തെര‌ഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതയില്‍ പോകാതെ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തുക വഴി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന ആരോപണം ശക്തമാകുന്നു.

എന്തുകൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയില്‍ പോകാത്തത് എന്ന് ബുധനാഴ്ചത്തെ വാര്‍ത്തസാമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം തിരക്കിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആദ്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഈച്ച പറന്നാല്‍ പോലും സുപ്രീംകോടതിയെ സമീപിക്കുന്നവരാണ് ഗാന്ധി കുടുംബം. അവര്‍ക്കായി വാദിക്കാന്‍ കപില്‍ സിബല്‍, അഭിഷേഖ് മനു സിംഘ് വി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി അഭിഭാഷകരുടെ നീണ്ട നിരയുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയ്‌ക്ക് വേണ്ടി കൃത്രിമം നടത്തുന്നുവെങ്കില്‍, തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ കള്ളമാണെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അതിനെ ചോദ്യം ചെയ്യുന്നില്ല? ഇതിന് ഉത്തരം പറയാതെ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതിനര്‍ത്ഥം ഇതിന് പിന്നില്‍ എന്തോ ദുരൂഹത ഒളിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ്.

ഇതില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഗൂഢലക്ഷ്യം വ്യക്തമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇതിന്റെ പേരില്‍ നേപ്പാള്‍ മോഡല്‍ കലാപമുണ്ടാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാം എന്ന വ്യാമോഹമാണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നത്. ഇതിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ട് എന്നും കരുതപ്പെടുന്നു. കാരണം വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ഉള്ളടക്കം വിദേശരാജ്യങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് അയച്ചുകൊടുക്കുന്നതെന്ന് നേരത്തെ തെളിവുകള്‍ സഹിതം ആരോപണം ഉയര്‍ന്നിരുന്നതാണ്.

ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രിംകോടതി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് വരുത്തിതീര്‍ക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ സ്ഥിരം ശൈലിയാണ് ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയിലൂടെ നടപ്പാക്കപ്പെടുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവുമൊടുവില്‍ ഹൈഡ്രജന്‍ ബോംബ് എന്ന പേരില്‍ നവമ്പര്‍ അഞ്ച് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് ഹരിയാന തെരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ 22 തവണ വോട്ടു ചെയ്തു എന്ന ആരോപണമാണ്. ബ്രസീലില്‍ നിന്നുള്ള ഒരു മോഡലായ യുവതിയാണ് ഇങ്ങിനെ 22 തവണ പല പേരുകളില്‍ വോട്ട് ചെയ്തത് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഹരിയാന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു ബൂത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നല‍്കുന്ന മറുപടി.

സ്വീറ്റി എന്നും സരസ്വതി എന്നും തുടങ്ങി പല രീതിയില്‍ പേരുകള്‍ മാറ്റിയാണ് ബ്രസീലില്‍ നിന്നുള്ള മോഡലായ ഈ സ്ത്രീ ഹരിയാനയില്‍ ഒരൊറ്റ തെരഞ്ഞെടുപ്പില്‍ 22 തവണ വോട്ടുകള്‍ ചെയ്തതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലാത്ത പേരുപയോഗിച്ച് ഒരാള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ അത് ബൂത്തിലിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയില്ലേ? എങ്കില്‍ അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പരാതി പറയില്ലേ. പക്ഷെ ഇങ്ങിനെ ഒരു പരാതിയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉയര്‍ത്തിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നു.

അപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം വ്യക്തമാണ്. മോദി പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. ഈ നുണ പറഞ്ഞ് പരത്തിയശേഷം ഇന്ത്യാമുന്നണി, ഇസ്ലാമിക മതമൗലികവാദികള്‍, ഖലിസ്ഥാന്‍ വാദികള്‍, എന്‍ജിഒകള്‍, കാമ്പസിലെ രാഷ്‌ട്രീയം അറിയാത്ത ഒരു വിഭാഗം കൗമാരക്കാര്‍, മാവോയിസ്റ്റുകള്‍, മതപരിവര്‍ത്തന ലോബികള്‍ എന്നിവരെ തെരുവിലിറക്കി കലാപം ഉണ്ടാക്കുക. യഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമീപിക്കേണ്ടത് സുപ്രീംകോടതിയെയാണ്. അതിന് രാഹുല്‍ ഗാന്ധി മടിക്കുന്നത് ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഇല്ല എന്ന കാരണത്താലാണ്. അപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രശ്നം ഉയര്‍ത്തി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുക എന്ന വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതുവഴി രാജ്യവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഉറ്റുനോക്കുന്നത്.

Tags: Nepal model riotregime changeRahul GandhiElection Commissiongyanesh kumardestablising governmentCECdestabiliseModiVote Chori
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.