Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്…പാകിസ്ഥാന്റെ നടുവൊടിച്ച ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളോട് ഫ്രാന്‍സിലെ സൈനികമേധാവിയ്‌ക്ക് പ്രേമം….

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നടുവൊടിച്ചത് ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളാണ്. ഇന്ത്യയുടെ വ്യോമസേന ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്, ക്രിസ്റ്റല്‍ മേസ് എന്നീ ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാനെതിരെ പ്രയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 08:33 pm IST
inIndia
ഫ്രാന്‍സിന്‍റെ സൈനികമേധാവി പിയറെ ഷില്‍ (വലത്ത്)

ഫ്രാന്‍സിന്‍റെ സൈനികമേധാവി പിയറെ ഷില്‍ (വലത്ത്)

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ നടുവൊടിച്ചത് ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളാണ്. ഇന്ത്യയുടെ വ്യോമസേന ബ്രഹ്മോസ്, സ്കാല്‍പ്, റാംപേജ്, ക്രിസ്റ്റല്‍ മേസ് എന്നീ ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാനെതിരെ പ്രയോഗിച്ചത്.

ഇവ കൃത്യമായി ലക്ഷ്യസ്ഥാനങ്ങളില്‍ പറന്നിറങ്ങി പാകിസ്ഥാന്റെ വ്യോമബേസുകളെ ഉള്‍പ്പെടെ തകര്‍ത്തുതരിപ്പണമാക്കി. എന്തിന് പാകിസ്ഥാന്റെ ആണവായുധം രഹസ്യമായി ഒളിപ്പിച്ചുവെച്ചു എന്ന് കരുതുന്ന കിരാന കുന്നുകള്‍ക്കടുത്ത് വീണ ബ്രഹ്മോസിന്റെ വിസ്ഫോടനത്തില്‍ ആണവശേഖരത്തിന് വരെ കേടുപാടുകള്‍ പറ്റിയോ ഇത് മൂലം ആണവവികിരണം ഉണ്ടായോ എന്നീ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പാകിസ്ഥാനോ അമേരിക്കയോ പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ ഫ്രാന്‍സിന്റെ സൈനികമേധാവി പിയറെ ഷില്‍ ഈയിടെ ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകള്‍, പതിയിരുന്ന് ആക്രമിക്കുന്ന ലോയിറ്ററിംഗ് മ്യൂണിഷന്‍ എന്ന് വിഭാഗത്തില്‍ പെടുന്ന ഡ്രോണുകള്‍, ഡ്രോണുകളെ തകര്‍ക്കുന്ന ആകാശ് ഉള്‍പ്പടെയുള്ള വ്യോമപ്രതിരോധ സംവിധാനം എന്നിവയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയിലെ പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും പ്രതിരോധസേനയ്‌ക്കും ഏറെ ആത്മവിശ്വാസമുണ്ടാക്കിയ അനുഭവമായിരുന്നു.

450 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ അടിക്കുന്ന സ്കാല്‍പ് എന്ന ക്രൂസ് മിസൈല്‍ ആണ് പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങളെ‍ തകര്‍ക്കാന്‍ പ്രധാനമായും ഉപയോഗിച്ചത്. പാകിസ്ഥാന്റെ വ്യോമബേസുകളെയും ഭീകരപരിശീലനകേന്ദ്രങ്ങളെയും തകര്‍ക്കാന്‍ ഉപയോഗിച്ച ഇസ്രയേല്‍ നിര്‍മ്മിത റാംപേജ് മിസൈലുകളും നല്ല ഫലമാണ് നല്‍കിയത്. ഇസ്രയേല്‍ നിര്‍മ്മിതമായ ക്രിസ്റ്റല്‍ മേസ് എന്ന ദീര്‍ഘദൂര മിസൈലുകള്‍ ആകാശത്ത് നിന്നും തൊടുക്കുന്ന മിസൈലുകളാണ്. ഇവയും പാകിസ്ഥാന്‍ ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു.

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ അടിച്ചിട്ടത് ഇന്ത്യയുടെ സംയുക്തവ്യോമപ്രതിരോധസംവിധാനമാണ്. ഇതില്‍ ആകാശ്ടീര്‍ സംവിധാനം, ഡി4 ആന്‍റി ഡ്രോണ്‍ സംവിധാനം, സാക്ഷം എന്ന കമാന്‍റ് കണ്‍ട്രോള്‍ സംവിധാനം എന്നിവ ഉള്‍പ്പെടുന്നു. ഇവയെ ആകാശ് മിസൈലുമായി ചേര്‍ത്ത് ഉപയോഗിക്കുകയായിരുന്നു. ഇതിനൊപ്പം എഐ, ജാമിംഗ് സംവിധാനം, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം, എന്നിവയും പാകിസ്ഥാന്‍ ഡ്രോണുകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. ഇത് ഇന്ത്യയിലെ മിടുക്കരായ എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും സൃഷ്ടിതന്നെ.

ഐക്യരാഷ്‌ട്രസഭയുടെ ദൗത്യങ്ങള്‍ക്ക് സൈന്യത്തെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുടെ മേധാവിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പിയറെ ഷില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളോടുള്ള തന്റെ താല്‍പര്യം തുറന്നുപ്രകടിപ്പിച്ചത് ഫ്രാന്‍സ് പോലെ ആധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യയുടെ ആയുധ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുക എന്നത് പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന പുതിയ ചുവടുവെയ്‌പുകളോടുള്ള ആദരം തന്നെയാണ്. ആയുധനിര്‍മ്മാണരംഗത്തെ ആധുനികവല്‍ക്കരണം ഇന്ത്യയുടെ പ്രതിരോധ സുരക്ഷയ്‌ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുന്നു.

Tags: India Loiter MunitionAkaash missilefranceBrahmosPierrer SchillSCALPRampageCrystal MazeIndian long range missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.