Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് നാവികസേനയ്‌ക്ക് എയര്‍ബേസുണ്ടാക്കുമ്പോള്‍ 100 പേര്‍ മാത്രം അംഗങ്ങളുള്ള ഷോംബെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ സോണിയ ഓര്‍ത്തില്ലേ?

ആഗോളകപ്പല്‍ഗതാഗത പദ്ധതിയില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രേറ്റ് നിക്കോബര്‍ എന്ന 80000 കോടി രൂപയുടെ പദ്ധതിയെ തകര്‍ക്കാ‍ന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. ഷോംബെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ ഈ പദ്ധതി നശിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് സോണിയ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 10:59 pm IST
in India
ഗ്രേറ്റ് നിക്കോബാറിലെ ഗോത്ര വര്‍ഗ്ഗമായ ഷോംപെന്‍ വിഭാഗം (ഇടത്ത്)

ഗ്രേറ്റ് നിക്കോബാറിലെ ഗോത്ര വര്‍ഗ്ഗമായ ഷോംപെന്‍ വിഭാഗം (ഇടത്ത്)

മുംബൈ: ആഗോളകപ്പല്‍ഗതാഗത പദ്ധതിയില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രേറ്റ് നിക്കോബര്‍ എന്ന 80000 കോടി രൂപയുടെ പദ്ധതിയെ തകര്‍ക്കാ‍ന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. ഷോംപെന്‍ എന്ന ഗോത്രവര്‍ഗ്ഗത്തെ ഈ പദ്ധതി നശിപ്പിക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് സോണിയ ഈ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വാസ്തവത്തില്‍ ഷോംപെന്‍ എന്ന ഗോത്രവര്‍ഗ്ഗം നൂറു പേര്‍ മാത്രമാണ് ഇവിടെയുള്ളത്.ഒരു കാലത്ത് ഇവര്‍ 230 പേര്‍ വരെ ഇവിടെ ഉണ്ടായിരുന്നു. ഈ ഗോത്രവര്‍ഗ്ഗത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ പദ്ധതി നടപ്പാക്കൂ എന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 30,000 വര്‍ഷമായി ഈ വര്‍ഗ്ഗം അവിടെയുണ്ട്. അതിനിടയിലാണ് ഇവരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പൊടുന്ന സോണിയാഗാന്ധി ഈ പദ്ധതിക്കെതിരെ ചാടിവീണിരിക്കുന്നത്. മറ്റൊരു കൂട്ടര്‍ ഗ്രേറ്റ് നിക്കോബാറീസ് എന്ന മറ്റൊരു വിഭാഗം 10000 കൊല്ലമായി ഇവിടെയുണ്ട്. ഇവര്‍ ആകെയുള്ളത് ആയിരം പേരാണ്. ഇതുകൂടാതെ 4000 പേര്‍ അവിടെ ചെന്ന് താമസമാക്കിയിട്ടുണ്ട്. അവര്‍ ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവുമായി ബന്ധപ്പെടാറുമില്ല.

തന്ത്രപരമായ ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യവികസനം ഗ്രേറ്റ് നിക്കോബാറില്‍ ആരംഭിച്ചത് സോണിഗാന്ധി കേന്ദ്രഭരണം നിയന്തിച്ച യുപിഎ ഭരണകാലത്താണ്. 2012 ജൂലായ് 31ന് ഗ്രേറ്റ് നിക്കോബാറിലെ കാംപെല്‍ ബേയില്‍ നാവികസേനയുടെ ഒരു എയര്‍ബേസ് സ്ഥാപിച്ചത് സോണിയയുടെ സമ്മതത്തോടെയാണ്. അതിന് ശേഷം ഒരു ദശകം കഴിഞ്ഞാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും തന്ത്രപരമായ ദൗത്യത്തോടെ ഗ്രേറ്റ് നിക്കോബാറില്‍ ഒരു ട്രാന്‍സ് ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെ 80000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ ഒരു വിമാനത്താവളം, ടൗണ്‍ഷിപ്പ് എന്നിവയും ഉദ്ദേശിക്കുന്നു.

ചൈനയുടെ ചരക്കിന്റെ 60 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്ക് ഗ്രേറ്റ് നിക്കോബാറിനടുത്താണ്. ചരക്കുകപ്പലുകള്‍ തിക്കിത്തിരക്കുന്ന ഇടമാണ് മലാക്ക കടലിടുക്ക്. ഇത് പ്രയോജനപ്പെടുത്തി ചരക്ക് കപ്പലുകള്‍ക്ക് അവരുടെ കണ്ടെയ്നറുകള്‍ ഇറക്കി മറ്റ് ചരക്ക് കപ്പലുകളില്‍ കയറ്റി അയയ്‌ക്കുന്നത് സാധ്യമാക്കുന്ന ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലാണ് ഇവിടെ ആരംഭിക്കാന്‍ പോകുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ അനുഗ്രഹമാകും. ഭാവിയില്‍ ഇന്ത്യയുടെ ചരക്ക് കപ്പല്‍ ഗതാഗതത്തില്‍ വലിയൊരു അനുഗ്രഹമായി ഈ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ മാറും. ഇന്ത്യാസമുദത്തില്‍ സാമുദ്രിക നിരീക്ഷണം ശക്തമാക്കാനും ഗ്രേറ്റര്‍ നിക്കോബാറിലെ കേന്ദ്രം ഇന്ത്യന്‍ നാവികസേനയ്‌ക്ക് സഹായകരമാകും. അതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ ഗോത്രവംശനാശം എന്ന ഭീഷണി ഉയര്‍ത്തി പൊടുന്ന സോണിയാഗാന്ധി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ ഇന്ത്യയുടെ മൂന്ന് സേനകളുടെയും സംയുക്ത ആസ്ഥാനമാക്കി ഇവിടം മാറ്റാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. കാരണം ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം തന്നെയാണ് അതിന് കാരണം. ഗ്രേറ്റ് നിക്കോബാറില്‍ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചാല്‍ ചൈനയുടെയും അമേരിക്കയുടെയും മലാക്കാ കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ഉള്ള കപ്പല്‍ചരക്ക് ഗതാഗതരംഗത്തെ മേധാവിത്വത്തിന് വെല്ലുവിളിയാകും. ഇതാണോ സോണിയാഗാന്ധിയുടെ പൊടുന്നനെയുള്ള ഗോത്രപ്രേമത്തിന് പിന്നില്‍?

 

 

 

Tags: Sonia GandhiShompenGreat Nicobar Island
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.