Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 04:21 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നമുക്ക് കൃഷി വേണ്ടെന്നും കാർഷികോൽപ്പന്നങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താൽ പോരേ എന്നും ചോദിച്ച മന്ത്രിമാരും അവരുടെ നയങ്ങളുമാണ് കേരളം ഇന്ന് നേരിടുന്ന വലിയ വിലക്കയറ്റത്തിന് കാരണമെന്നും സംയുക്ത കർഷകവേദി സെക്രടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് സംസാരിക്കവേ ബിജെപി അധ്യക്ഷൻ വിശദീകരിച്ചു.

വർഷങ്ങളായി മാറിമാറി ഭരിച്ച സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുകയാണ്. കഴിഞ്ഞ 11 വർഷം മോദി സർക്കാർ ചെയ്ത കർഷക ക്ഷേമ പദ്ധതികൾ വഴി സിപിഎമ്മും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കി രാജ്യത്ത് എല്ലായിടത്തും കർഷകരുടെ ജീവിതനിലവാരം ഉയർന്നു. ഈ രണ്ട് പാർട്ടികളും കർഷകർക്ക് എതിരായ നിലപാടുകളും നയവും ആണ് എപ്പോഴും സ്വീകരിക്കുന്നത് കേന്ദ്ര പദ്ധതികൾ പോലും ഇവർ നടപ്പിലാക്കുന്നില്ല. ഭക്ഷ്യധാന്യം മിച്ചം ഉണ്ടായിരുന്ന കേരളം ഇപ്പോൾ ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് എത്തി. ഓണത്തിന് വിതരണം ചെയ്ത മുഴുവൻ ഭക്ഷ്യധാന്യവും കേന്ദ്രം നൽകിയതാണ്.ഇതിലൊന്നും ബിജെപി രാഷ്‌ട്രീയം പറയുകയല്ല.

വികസിത കേരളം എന്നത് ബിജെപിയുടെ മുദ്രാവാക്യമല്ല, കാഴ്ചപ്പാടാണ്. കർഷകത്തൊഴിലാളികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ക്ഷേമം ലഭിക്കുന്ന, അവസരങ്ങൾ ലഭിക്കുന്ന, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കർഷകർക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ വലിയ ഉദാഹരണമാണ് അമേരിക്കയോട് ഇന്ത്യ സ്വീകരിച്ച നിലപാട്. കർഷകരുടെ താല്പര്യങ്ങൾക്കാണ് പ്രാധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ കർഷക താൽപര്യം ഉയർത്തിപ്പിടിച്ചു എന്നതാണ് ബിജെപിക്ക് കർഷകരോടുള്ള നിലപാട്.

കൃഷി ചെയ്യേണ്ട, ഇറക്കുമതി ചെയ്താൽ മതി എന്ന് പറഞ്ഞ മന്ത്രിയുള്ള നാടാണ് കേരളം. കർഷകരെ ദ്രോഹിച്ച് കൃഷി വേണ്ടെന്ന് വെക്കുന്നു. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള നാടായി കേരളം മാറിയത്. കർഷകരെ ദ്രോഹിച്ചാൽ അതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടിവരും. കർഷകർക്ക് നെല്ലിന്റെ പണത്തിനു പകരം വായ്‌പ നൽകുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്.

കേന്ദ്രസർക്കാർ കൃത്യമായി പറയുന്നുണ്ട്, നെല്ല് ഏറ്റെടുത്ത 48 മണിക്കൂറിനകം അതിന്റെ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തണമെന്ന കാര്യം. എന്നാൽ കേരളത്തിൽ മാത്രം സർക്കാരിന്റെ കഴിവില്ലായ്‌മ കാരണം അത് പാലിക്കപ്പെടുന്നില്ല. ഞങ്ങൾ വികസനത്തെ പറ്റി പറയുമ്പോൾ സർക്കാർ ഖജനാവിലെ കാശുമുടക്കി പഞ്ചായത്ത് തലത്തിൽ വികസന സഭകൾ നടത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ ജനങ്ങളെ വിഡ്ഢികളാക്കാൻ ഇത്തരം പല സഭകളും സർക്കാർ സംഘടിപ്പിക്കും. തദ്ദേശ വകുപ്പിലെ 44, 360 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത്. ആദ്യം അത് പരിഹരിക്കൂ. കഴിവില്ലായ്‌മയുടെ രാഷ്‌ട്രീയം മാറി വികസനത്തിന്റെ രാഷ്‌ട്രീയം വരണം. എങ്കിൽ മാത്രമേ കേരളത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ഈ ഓണത്തിന് കർഷകർ പട്ടിണി കിടക്കാൻ ഇട വരരുതെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര സർക്കാർ 2,360 കോടി രൂപ തരാനുണ്ടെന്ന് പറഞ്ഞ് പിണറായി സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നെല്ല് സംഭരണത്തിന്റെ കണക്കുകൾ കൊടുത്തിട്ടുണ്ടോ? ഇല്ലെന്ന് സപ്ലൈക്കോ തന്നെ വ്യക്തമാക്കുന്നു. കണക്ക് കൊടുക്കാതെ എങ്ങനെ പണം കിട്ടും?

നെല്ല് സംഭരിച്ച് 48 മണിക്കൂറിനകം പണം നൽകണമെന്ന ധാരണാപത്രം സംസ്ഥാന സർക്കാർ ലംഘിക്കുകയാണെന്നും സർക്കാർ പണം തരുമ്പോൾ മാത്രം വില നൽകാമെന്ന സപ്ലൈക്കോയുടെ നിലപാട് കർഷകരെ വഞ്ചിക്കലാണെന്നും കുമ്മനം പറഞ്ഞു. കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതി എന്തുകൊണ്ട് കേരളത്തിൽ നടപ്പാക്കുന്നില്ലെന്നും കുമ്മനം ചോദിച്ചു.

സംയുക്ത കർഷക വേദി ധർണ്ണ പത്മശ്രീ സത്യനാരായണ ബേളേരി ഉദ്ഘാടനം ചെയ്തു. കുട്ടനാട് നെൽ കർഷക സംരക്ഷണ സമിതി രക്ഷധികാരി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ, സംയുക്ത കർഷക വേദി വർക്കിംഗ് ചെയർമാൻ സി. കൃഷ്ണകുമാർ, വൈസ് ചെയർമാൻമാരായ ചിദംബരം മാസ്റ്റർ, ജോർജ് മാത്യു, പാണ്ടിയോട് പ്രഭാകരൻ, പ്രഭാകരൻ, എം വി രാജേന്ദ്രൻ, അഡ്വക്കേറ്റ് ശിവശങ്കരൻ, സജീഷ് കുത്തന്നൂർ, എംവി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Tags: keralabjpRajeev ChandrasekharjusticeFarmersPrice Hikesupport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.