Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാട്ടുതീയില്‍ വെന്തുരുകി തുര്‍ക്കി; 10 മരണം; പിണറായി സര്‍ക്കാര്‍ ഇതിനും 10 കോടി കൊടുക്കുമോ ഇനി ഇന്ത്യ വരില്ലെന്നും കമന്‍റുകള്‍

ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:53 pm IST
in India, World
തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

അങ്കാര: ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു.

കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ വന്‍തോതിലാണ് മോദി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് സഹായം ഒഴുക്കിയത്. സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു ഇന്ത്യ നടത്തിയത്. വസ്ത്രങ്ങള്‍, ഭക്ഷണം, ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ അയച്ചുകൊടുത്തു. ഏകദേശം ഏഴ് കോടി രൂപയുടെ സഹായമാണ് ഓപ്പറേഷന്‍ ദോസ്ത് എന്ന രക്ഷാദൗത്യത്തില്‍ അയച്ചുകൊടുത്തത്. അന്ന് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി പ്രസിഡന്‍റ് ഇന്ത്യയ്‌ക്ക് മേല്‍ നന്ദി ചൊരിയുകയായിരുന്നു. അന്ന് കേരളത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ സമാനതകളില്ലാത്ത ഒരു സഹായദൗത്യമാണ് തുര്‍ക്കിക്ക് വെച്ചുനീട്ടിയത്- 10 കോടി രൂപ അയച്ചുകൊടുത്തതായി അന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പക്ഷെ അതേ തുര്‍ക്കി പിന്നീട് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. ഇത് ഇന്ത്യയ്‌ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മതം മാത്രമായിരുന്നു എര്‍ദോഗാന്‍ നോക്കിയത്. സുന്നി ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനെ കണ്ണടച്ച് സഹായിക്കുകയായിരുന്നു എര്‍ദോഗാന്‍.

ഇപ്പോള്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുകയാണ്. ഇത്തവണയും എര്‍ദോഗാന് പത്ത് കോടി കൊടുക്കുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായാലും ഇന്ത്യയില്‍ നിന്നും ഇനി ഭൂകമ്പമുണ്ടായപ്പോള്‍ നീട്ടിയ ഊഷ്മളസ്നേഹത്തിന്റെ ഓപ്പറേഷന്‍ ദോസ്ത് പോലൊന്ന് പ്രതീക്ഷിക്കേണ്ടെന്നും ചിലര്‍ സമൂഹമാധ്യമപോസ്റ്റുകളില്‍ കുറിക്കുന്നു.

Tags: Pinarayi VijayanTurkeyForest FireErdogansunni muslimTurkey fireOperation Dost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.