Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്നും വിവാദനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 08:37 am IST
inKerala
എം.എ ബേബിക്കും പിണറായി വിജയനുമൊപ്പം

എം.എ ബേബിക്കും പിണറായി വിജയനുമൊപ്പം

സമരത്തില്‍ പങ്കെടുക്കാതെ തന്നെ പുന്നപ്ര വയലാര്‍ സമര നായകനായ വ്യക്തിയെന്ന ഖ്യാതിയാണ് വി.എസിനുള്ളതെന്ന് ആദ്യമായി പറഞ്ഞത് പുന്നപ്ര വയലാര്‍ സമരത്തിലെ മുന്നണി പോരാളിയായിരുന്ന കെ.എസ് ബെന്നായിരുന്നു. വി.എസ് സമരമുഖത്തില്ലായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ബെന്‍ വാദിച്ചു. പല സമര സേനാനികളും ഇതാവര്‍ത്തിച്ചെങ്കിലും അവരുടെ ശബ്ദത്തിന് അത്ര തൂക്കം പോരായിരുന്നു.

പിന്നിട് പാര്‍ട്ടിയില്‍ പല വെട്ടിനിരത്തലുകള്‍ നടത്തി വി.എസ് പതുക്കെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. തന്റെ വഴിയില്‍ തടസമായതിനെ എല്ലാം അദ്ദേഹം നിഷ്‌ക്കരുണം വെട്ടിനിരത്തി. അതില്‍ പല വന്‍ മരങ്ങളും കടപുഴകി വീണു. കെ. ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍ തുടങ്ങി പലരും ആ വെട്ടിനിരത്തലിന്റെ ഇരകളായി.

തയ്യല്‍ക്കാരനില്‍നിന്ന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വരെ എത്തിയ വി. എസിന് പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാരില്ലായിരുന്നു. സ്വപ്രയത്‌നത്താല്‍ പാര്‍ട്ടിയില്‍ ഇടം കണ്ടെത്തിയ വി. എസിന് അസാമാന്യ ഉള്‍ക്കരുത്തായിരുന്നു. ഈ ഉള്‍ക്കരുത്താണ് പിന്നീട് പാര്‍ട്ടിയിലെ അനീതിക്കെതിരെ ഒറ്റയാള്‍ പട്ടാളമാവാന്‍ കരുത്തേകിയത്. രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന വി.എസിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ എതിര്‍ പക്ഷംപോലും കാതോര്‍ത്തു.

കേരള രാഷ്‌ട്രീയം ഒരു കാലത്ത് വി.എസിനെ ചുറ്റിപ്പറ്റി നിന്നിരുന്ന അവസ്ഥ ഉണ്ടായിരുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ ഉപജ്ഞാതാവായിരുന്നു. കുട്ടനാടന്‍ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയപ്പോള്‍ അതിനെതിരെയുള്ള പുതിയ സമര തന്ത്രമായിരുന്നു വെട്ടിനിരത്തല്‍. കൃഷി നഷ്ടമായതോടെ ജന്മികള്‍ തങ്ങളുടെ പാടം നികത്തി തെങ്ങും, വാഴയും വച്ചു. അത് മുഴുവന്‍ വെട്ടിനിരത്തുന്ന സമരമുറയായിരുന്നു വി.എസിന്റേത്. ഏറെ വിവാദവും, പ്രതിഷേധവും ഉയര്‍ന്നെങ്കിലും പാര്‍ട്ടി സമരവുമായി മുന്നോട്ടു പോയി. പാര്‍ട്ടിയിലെ എതിര്‍ പക്ഷത്തിന് തലവേദനയും, തന്റെ പക്ഷത്തേക്ക് പ്രവര്‍ത്തകരെ ഉറപ്പിച്ച് നിര്‍ത്താനുമുള്ള ചെപ്പടി വിദ്യയാണ് വെട്ടിനിരത്തലെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തി.

ഭരണത്തിലേറിയാലും, പ്രതിപക്ഷത്തായാലും വി.എസ് പാര്‍ട്ടിക്ക് പലപ്പോഴും തലവേദനയായി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, വിഐപി വിവാദം, പിണറായി വിജയനെതിരായുള്ള ലാവ്‌ലിന്‍ കേസ്, ഇടമലയാര്‍ കേസ് തുടങ്ങി വി.എസിന്റെ പല നിയമ പോരാട്ടങ്ങളും, പ്രസ്താവനകളും പാര്‍ട്ടി നേതാക്കളെ തന്നെ പലപ്പോഴും പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ പോലെ പുത്രവാത്സ്യലത്തില്‍ മുന്നിലായിരുന്നു അച്യുതാനന്ദനും. മക്കളുടെ ഉന്നതിക്കായി തന്റെ സ്ഥാനങ്ങള്‍ അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നതായും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

വി. എസിന് എന്നും സ്വന്തം കാര്യത്തിലാണ് താല്‍പ്പര്യമെന്ന് വി.എസ് വിഭാഗക്കാര്‍ തന്നെ പലപ്പോഴായി ആരോപിച്ചിട്ടുമുണ്ട.് അവസാനകാലത്ത് വിശ്വസ്തരായ പലരും വി.എസിനെ കൈയൊഴിഞ്ഞു പിണറായി പക്ഷത്തേക്ക് ചെക്കേറി. പലപ്പോഴും വിഎസിനെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുമ്പോള്‍ തങ്ങളോടൊപ്പം നില്‍ക്കുകയോ സഹായിക്കുകയോ ചെയ്തില്ലെന്ന ആക്ഷേപമായിരുന്നു പലര്‍ക്കും.

Tags: VS AchuthanandanSpecialFormer Chief Ministercontroversial figure
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.