Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്താന്‍ ഗൂഢാലോചന; അനില്‍കുമാറിനും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ പരാതി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 10:00 am IST
in Kerala

തിരുവനന്തപുരം: സെനറ്റ് ഹാളില്‍ നടന്ന അടിയന്തരാവസ്ഥ ദിനാചരണത്തിനിടെ ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ചവരുത്താന്‍ ഗൂഢാലോചന നടത്തിയതിന് കേരള സര്‍വകലാശാലയിലെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും അന്ന് ചുമതലയിലുണ്ടായിരുന്ന രജിസ്ട്രാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. സസ്‌പെന്‍ഷനിലുള്ള രജസിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജുഖാന്‍, അഡ്വ. മുരളീധരന്‍ പിള്ള, ഡോ. നബീസ്. എസ്. എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്. അടിയന്തരാവസ്ഥയുടെ ഇരകളായ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, രാധാകൃഷ്ണന്‍ നായര്‍. ജി എന്നിവരാണ് പരാതിക്കാര്‍.

ജൂണ്‍ 25ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന അടിയന്തരാവസ്ഥ ദിനാചരണത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാനും ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്താനും ഇടത്‌സിന്‍ഡിക്കേറ്റ് അംഗങ്ങളും അനില്‍കുമാറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കലാപാഹ്വാനം, സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കല്‍, ദേശവിരുദ്ധ പെരുമാറ്റം എന്നിവ നടത്തി. ഗവര്‍ണറെ അപമാനിക്കാനും അദ്ദേഹത്തിന്റെ സുരക്ഷ അട്ടിമറിക്കാനും സംയോജിതമായി ആസൂത്രിത നീക്കം നടത്തി.

സെക്യൂരിറ്റി ക്രമീകരണങ്ങളും ഗവര്‍ണറുടെ സുരക്ഷാ പ്രോട്ടോകോളും പാലിച്ച് പരിപാടി ആരംഭിക്കാനിരിക്കെ കേരള സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ സെനറ്റ് ഹാളില്‍ എത്തി ഭാരത മാതാവിന്റെ ചിത്രത്തിനെതിരെ കടുത്ത വിരോധം പ്രകടിപ്പിച്ചു. സംസ്ഥാന ഭരണഘടനാ തലവനെ അപമാനിക്കണമെന്നും ഭീഷണിപ്പെടുത്തണമെന്നും വേണമെങ്കില്‍ അപായപ്പെടുത്തണമെന്നുമുള്ള ലക്ഷ്യം വച്ച് അനില്‍കുമാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഗൂഢാലോചന നടത്തി. ഇതിന് ദൃക്‌സാക്ഷികളുണ്ട്. ഗവര്‍ണര്‍ വേദിയില്‍ എത്തിയശേഷം സെനറ്റ് ഹാളിന് അനുമതി നിഷേധിച്ചു. വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനും ഗൂഢാലോചന നടത്തി. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രക്ഷോഭകാരികളെ ഒന്നിപ്പിക്കാന്‍ ഭാരതമാതാവിന്റെ ചിത്രം മതചിഹ്നമാണെന്ന് പറഞ്ഞ് പത്രസമ്മേളനത്തിലൂടെ ആഹ്വാനം നടത്തി. പിന്നാലെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം സര്‍വകലാശാലയക്ക് മുന്നില്‍ സംഘടിച്ചു.

സെനറ്റ് ഹാളിലേക്ക് അപകീര്‍ത്തിപരമായ മുദ്രാവാക്യവും കരിങ്കൊടിയുമായി ചിലര്‍ പാഞ്ഞ് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. ഇതെല്ലാം ദേശവിരുദ്ധ ഗൂഢാലോചനയുടെ  ഭാഗമായാണ് നടന്നത്.  ഭാരതത്തിന്റെ ദേശീയതയേയും ദേശസ്‌നേഹത്തേയും പ്രതിനിധീകരിക്കുന്ന ദേശീയ പ്രതീകമായ ഭാരതാംബയെ അപമാനിക്കുക വഴി ദേശീയതയിലും ദേശസ്‌നേഹത്തിലും വിശ്വാസമുള്ള ജനവിഭാഗങ്ങളെ അവഹേളിച്ചു. അത് വഴി ജനങ്ങള്‍ക്ക് ഇടയിലുള്ള പൊതുശാന്തിയെയും ഐക്യത്തേയും വഷളാക്കി. അവര്‍ക്കിടയില്‍ ശത്രുതയും വൈരവും വിഭാഗീയതയും വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നും പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Complaint filedlegal actionKerala UniversitySecurity breachAnil KumarconspiracyGovernor's securitySyndicate members
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.