Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 05:55 pm IST
inWorld
Chinese President Xi Jinping

Chinese President Xi Jinping

ബെയ് ജിംഗ് : ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

ഇദ്ദേഹം അധികാരം വിട്ടൊഴിഞ്ഞെന്നും അപ്രത്യക്ഷനായെന്നും ഉള്ള വാര്‍ത്തകള്‍ വ്യാപകമായി പരക്കുന്നുണ്ട്. ഇദ്ദേഹത്തിന് എന്തോ കാര്യമായ മാറാരോഗം ബാധിച്ചുവെന്നും പ്രചാരണമുണ്ട്. ഇതോടെ കഴിഞ്ഞ 13 വര്‍ഷമായി ചൈനയെ ഇരുമ്പുഭരണത്തിന്‍ കീഴില്‍ ഭരിച്ചിരുന്ന ശക്തനായ നേതാവായ ഷീ ജിന്‍പിങ്ങിനെ എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുകയാണ്. ഇദ്ദേഹം തന്റെ അധികാരങ്ങളില്‍ പലതും പാര്‍ട്ടിയെ തന്നെ തിരിച്ചേല്‍പിച്ചു എന്നൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയില്‍ 24 അംഗമാണ് ഉള്ളത്. ഇതുകൂടാതെ മറ്റ് ഉന്നതസമിതികള്‍ വേറെയും ഉണ്ട്. തന്റെ തൊട്ട് കീഴിലുള്ള നേതാക്കളിലേക്ക് അധികാരം കുറെയൊക്കെ ഷീ ജിന്‍പിങ്ങ് പകര്‍ന്നുകൊടുത്തതായാണ് വാര്‍ത്ത.

ടിയാന്‍മെന്‍സ്ക്വയറിലെ വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങും ഇതുപോലെ പൊതുവേദികളില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. 2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.

ഷീ ജിന്‍പിങ്ങ് ഇവിടെയുണ്ട്
അതേ സമയം ചൈനയിലെ രാഷ്‌ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആദില്‍ ബ്രാര്‍ പറയുന്നത് ഷീ ജിന്‍പിങ്ങ് മുന്‍പത്തേതു പോലെ കരുത്തനാണെന്നും 72കാരനായ അദ്ദേഹം ബെയ് ജിംഗില്‍ സസുഖം വാഴുന്നു എന്നുമാണ്. അധികാരം പാര്‍ട്ടിയിലെ മറ്റു ചിലര്‍ക്ക് കൈമാറി എന്നതുകൊണ്ട് ഷീ ജിന്‍പിങ്ങിന്റെ പ്രസക്തി ഇല്ലാതായിട്ടില്ലെന്നും ആദില്‍ ബ്രാര്‍ പറയുന്നു.

ട്രംപും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്ത
അതേ സമയം, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍പിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നും പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഈ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വെള്ളിയാഴ്ച പ്രസ്താവിച്ചത്.

Tags: chinaXi JinpingBeijingDalai LamaChinese Communist PartyXi missing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.