Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ വാങ്ങി എല്‍ ഐസി. ഇതോടെ എല്‍ഐസിയുടെ ഓഹരി വില എഴ് രൂപ 60 പൈസ കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ 6.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ ഒരു മാസമായി എല്‍ഐസിയുടെ ഓഹരി വില 19.6 ശതമാനമാണ് മുകളിലേക്ക് കുതിച്ചത്. 795 രൂപയില്‍ നിന്ന എല്‍ഐസി ഓഹരി വില ഇപ്പോള്‍ 952 രൂപ വരെ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 06:00 pm IST
inIndia, Business

മുംബൈ: അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ വാങ്ങി എല്‍ ഐസി. അദാനി പോര്‍ട് സിന്റെ കടപ്പത്രം വാങ്ങിയ വാര്‍ത്ത ഓഹരിനിക്ഷേപകര്‍ പോസിറ്റീവായി കണ്ടതോടെ എല്‍ഐസിയുടെ ഓഹരി വില എഴ് രൂപ 60 പൈസ കുതിച്ചു. കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ 6.5 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്ത കൂടി പുറത്തു വന്നതോടെ, കഴിഞ്ഞ ഒരു മാസമായി എല്‍ഐസിയുടെ ഓഹരി വില 19.6 ശതമാനമാണ് മുകളിലേക്ക് കുതിച്ചത്. 795 രൂപയില്‍ നിന്ന എല്‍ഐസി ഓഹരി വില ഇപ്പോള്‍ 952 രൂപ വരെ എത്തി.

അദാനി പോര്‍ട് സ് പുറത്തിറക്കിയ ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത 5000 കോടിയുടെ കടപ്പത്രമാണ് (നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചര്‍-NCD) മറ്റാര്‍ക്കും നല്‍കാതെ എല്‍ഐസി ഒറ്റയടിക്ക് വാങ്ങിച്ചത്. ഹ്രസ്വകാലകടങ്ങള്‍ ദീര്‍ഘകാല കടമാക്കി മാറ്റാനും ചെലവ് കുറഞ്ഞ വായ്‌പകള്‍ നേടിയെടുക്കുന്നതിനുമാണ് ഈ പണം ചെലവഴിക്കുക. 15 വര്‍ഷ കാലാവധിയുള്ള ഈ കടപ്പത്രത്തിന് 7.75 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ബാങ്ക് പലിശയുടേതിനേക്കാള്‍ അല്‍പം ഉയര്‍ന്ന പലിശനിരക്കാണിത്. അദാനി ഗ്രൂപ്പ് ഇതുവരെ പുറത്തിറക്കിയ കടപ്പത്രങ്ങളില്‍ ഏറ്റവും സുദീര്‍ഘകാലാവധിയുള്ള കടപ്പത്രമാണിത്.

ഇപ്പോഴേ അദാനി പോര്‍ട്സിന്റെ 8.06 ശതമാനം ഓഹരി എല്‍ഐസിയുടെ കയ്യിലാണ്. തന്ത്രപരമായ റീ ഫൈനാന്‍സിംഗ് രീതികള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ വായ്‌പാ പലിശനിരക്ക് 9.02 ശതമാനത്തില്‍ നിന്നും 7.92 ശതമാനമായി താഴ്ന്നിട്ടുണ്ട്. അദാനി പോര്‍ട്സിലെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ എല്‍ഐസിയുടെ ആകെ ബോണ്ട് നിക്ഷേപം 80000 കോടി രൂപയായി.

അദാനി പോര്‍ട്സ് വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ മുകളിലേക്ക് കുതിക്കുന്ന തുറമുഖക്കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45 കോടി മെട്രിക് ടണ്‍ ചരക്കാണ് അദാനി പോര്‍ട്സ് കൈകാര്യം ചെയ്തത്. ഇന്ത്യയിലെ 15 തുറമുഖങ്ങള്‍ക്ക് പുറമെ ഇസ്രയേല്‍, ടാന്‍സാനിയ, ആസ്ത്രേല്യ, ശ്രീലങ്ക എന്നിവിടങ്ങളിലും അദാനിക്ക് തുറമുഖങ്ങളുണ്ട്.

Tags: AdaniGautam adaniLICNCDNonConvertibelDebentureRefinancing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.