Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദാനി, അംബാനി പവര്‍ പ്ലാന്റുകള്‍ കേരളത്തിലേക്ക്; വൈദ്യുതി ബോര്‍ഡില്‍ 24 ശതമാനം ഓഹരികള്‍ തൊഴിലാളികള്‍ക്ക്; എതിര്‍പ്പുമായി സിപിഎം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Mar 12, 2025, 11:10 am IST
inKerala

പത്തനംതിട്ട: വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളികള്‍ക്ക് 24ശതമാനം ഓഹരി നല്‍കാന്‍ നീക്കം. തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുക, പ്രസരണ വിതരണ മേഖലകളില്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന 25ശതമാനം ഷെയര്‍ നല്‍കുന്നതിനെ സിപിഎം എതിര്‍ത്തതിനാലാണ് 24 ശതമാനമാക്കുന്നത്. 24ശതമാനം പോലും വേണ്ട 22 മതി എന്ന നിലപാടാണ് അവര്‍ക്കുള്ളത്.

സിപിഎമ്മിന്റെ കാപട്യത്തിനെതിരെ പാര്‍ട്ടി അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും വര്‍ക്കേഴ്‌സ് അസോസിയേഷനും (സിഐടിയു) രംഗത്തെത്തിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് 25ശതമാനം പങ്കാളിത്തം നല്‍കിയാല്‍ അവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനം ലഭിക്കുമെന്ന ഒറ്റ കാരണത്താലാണ് സിപിഎം എതിര്‍പ്പ്. ജനതാദള്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍, മന്ത്രിയായ കെ. കൃഷ്ണന്‍ കുട്ടിക്കും സിപിഎമ്മിന്റെ നിലപാട് തന്നെയാണ്. എന്തായാലും ജീവനക്കാര്‍ക്ക് ഷെയര്‍ നല്‍കുന്ന വിഷയം സംബന്ധിച്ച് എല്‍ഡിഎഫ് വൈകാതെ ചര്‍ച്ച ചെയ്യും. ഷെയര്‍ വിഷയത്തില്‍ എഐടിയുസിയുടെ ഭാഗമായ കെഎസ്ഇബി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

പെട്ടന്നുണ്ടായ തൊഴിലാളി പ്രേമമല്ല ഇതിന് പിന്നിലെന്നാണ് സൂചന. അടുത്ത കാലം വരെ സ്വകാര്യ കുത്തുകള്‍ക്കെതിരെ വാളോങ്ങിയ ഇടത് സര്‍ക്കാര്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് അദാനി, റിലയന്‍സ് പവര്‍ പ്ലാന്റുകളെ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ നിന്നും രൂക്ഷമായ എതിര്‍പ്പിന് ഇത് ഇടവരുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന് അയവുവരുത്താനുള്ള കുതന്ത്രമാണ് തൊഴിലാളി പങ്കാളത്തത്തിലൂടെ സിപിഎമ്മും ജനതാദളും ലക്ഷ്യമിടുന്നത്. ദേശീയ തലത്തില്‍ അദാനിക്കും അംബാനിക്കുമെതിരെ മുഷ്ടിചുരുട്ടുന്ന ഇടത് തൊഴിലാളി സംഘടനകളെ അനുനയിപ്പിച്ച് ലക്ഷ്യം കാണുക എന്ന സര്‍ക്കാരിന്റെ രഹസ്യ നീക്കം ഇപ്പോള്‍ സംഘടകള്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു.

ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ അനുഗ്രഹാശംസകളോടെ അദാനി കേരളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. 70 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. കൊച്ചി ആസ്ഥാനമായ അല്‍മിയ ഗ്രൂപ്പുമായി എംഒയു ഒപ്പിട്ടു കഴിഞ്ഞു.

തമിഴ്‌നാട്ടിലെ പുരാപുരയില്‍ 225 മെഗാവാട്ട് ശേഷിയുള്ള അദാനി പവര്‍ പ്ലാന്റ് സ്ഥാപിച്ച് അവിടെ നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനും പദ്ധതിയുണ്ട്.

സ്വകാര്യ വ്യക്തികള്‍ക്ക് പുരപുര സോളാര്‍ പദ്ധതി കേവലം 1.6 ലക്ഷം രൂപാ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കവും അദാനി നടത്തുന്നുണ്ട്. 30 വര്‍ഷ വാറന്റിയോടുകൂടിയ ഭാരത നിര്‍മിത സോളാര്‍ പാനലുകളാണ് ഇതിനായി വിനിയോഗിക്കുക.

Tags: KSEBAdani powerAmbani power plantkeralacpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.