Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസങ് മുതലാളിമാരെ മുട്ടുകുത്തിച്ച് സിഐടിയു; ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോകുന്നത് തെറ്റായ സന്ദേശം; മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ കടയ്‌ക്ക്ല്‍ കത്തി?

സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:48 pm IST
inIndia
സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

ചെന്നൈ: സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന സമരം പിന്‍വലിച്ചതായി സിഐടിയു പിന്തുണയുള്ള സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (എസ് ഐ ഡബ്ല്യു യു) അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ ഏകദേശം 600 ജീവനക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരത്തിലായിരുന്നു.

സാംസങ്ങിന്റെ ഒരു ഉന്നതോദ്യോഗസ്ഥനെ നേരിട്ട് കാണാന്‍ വിലക്കുകള്‍ ലംഘിച്ച് യൂണിയന്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ ജീവനക്കാര്‍ കൂടുതല്‍ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ 20 പേരെക്കൂടി സസ്പെന്‍റ് ചെയ്തു. ഇവരുടെ 37 ദിവസത്തെ സമരത്തില്‍ സാംസങ്ങ് ഫാക്ടറിയിലെ ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റഴിക്കുന്ന 1200 കോടി ഡോളറിന്റെ സാംസങ്ങ് ഉല്‍പന്നങ്ങളില്‍ അഞ്ചില്‍ ഒരു പങ്ക് ശ്രീ പെരുമ്പതൂരിലെ ഈ ഫാക്ടറിയില്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഫ്രിഡ്ജ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

ഇതോടെ ചൈനയ്‌ക്ക് പകരം ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗോള കമ്പനികളെ ക്ഷണിക്കുന്ന മോദിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സിഐടിയുവിന്റെ ഈ നീക്കം നല്‍കിയിരിക്കുന്നത്. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് വന്‍തിരിച്ചടിയാണ് ഈ നീക്കം. യുഎസ്, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കാന്‍ പിഎല്‍ഐ സ്കീം വരെ മോദി നടപ്പാക്കിയിരുന്നത്. ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിച്ചാല്‍ അവര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതാണ് ഈ പദ്ധതി. ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒളിച്ചുകളിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. സ്റ്റാലിന്റെ സഖ്യകക്ഷിയാണ് സിപിഎം. അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയു സമരത്തിനിറങ്ങുന്നുവെങ്കില്‍ അത് സ്റ്റാലിന്റെ അറിവോടെയല്ലാതെ നടക്കില്ല. അപ്പോള്‍ സ്റ്റാലിന്‍ ഈ സമരത്തിന് അനുകൂലമാണെന്ന് വേണം കരുതാന്‍.

തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ തിരിച്ചെടുത്തില്ലെങ്കില്‍ മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയു നോട്ടീസ് നല്‍കിയതോടെയാണ് സാംസങ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ഇത്തരം സമരനാടകങ്ങളിലൂടെ സിഐടിയു ചൈനയെ സഹായിക്കുകയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇന്ത്യ സമരങ്ങളുടെ നാടാണെന്നും ഇവിടെ ട്രേഡ് യൂണിനുകളുടെ ദയയ്‌ക്ക് വിധേയമായേ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള ധാരണ പരന്നാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും.

മോദിയുടെ എത്രയോ വര്‍ഷത്തെ നിരന്തരശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളെ എത്തിച്ചിരുന്നു. ഇപ്പോള്‍ ഇലോണ്‍ മസ്ക് അദ്ദേഹത്തിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം പോസിറ്റീവായ സഹാചര്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്താനേ ഇതുപോലുള്ള മുഷ്ക് സമരങ്ങള്‍ക്ക് സാധിക്കൂ. നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും.

Tags: SIWUmodicituMakeInIndiasamsungMKStalinAppleIphoneElonmusk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

പുതിയ വാര്‍ത്തകള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.