Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി; ഇത് കാലം കരുതിവച്ച കാവ്യനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 01:10 pm IST
in India

മുംബൈ: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാനിറങ്ങിയ ഉദ്ധവ് താക്കറെയ്‌ക്ക് മറാത്താ മണ്ണ് നല്‍കിയത് കാലം കരുതിവെച്ച കാവ്യനീതി. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ബാല്‍ താക്കറെയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട ഉദ്ധവ് താക്കറെയ്‌ക്ക് കാര്യമായ സ്വാധീനമെന്നും ചെലുത്താനായില്ല.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ശിവസേന ഫലം വന്നതിനുപിന്നാലെ എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മഹാരാഷ്‌ട്രയുടെ ഭരണതലപ്പത്ത് എത്തിയ വ്യക്തിയായി അങ്ങനെ ഉദ്ധവ് മാറി. ബിജെപിക്ക് അന്ന് 105 സീറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധിയെ അട്ടിമറിക്കുകയായിരുന്നു കോണ്‍ഗ്രസ് – എന്‍സിപി- ശിവസേന സഖ്യം. എന്നാല്‍ മനംമടുത്ത ഒരു വിഭാഗം എംഎല്‍എമാര്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡേയ്‌ക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. ഷിന്‍ഡേ വിഭാഗത്തിനെതിരെ ഉദ്ധവ് താക്കെറ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ സമീപിച്ചു. എന്നാല്‍ ഔദ്യോഗിക പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഷിന്‍ഡേ പക്ഷത്തിന് അനുവദിക്കുകയായിരുന്നു.

ലോക്സഭാ തെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്‍ഡിസഖ്യത്തിന് ഒപ്പം നിന്നു എന്നത് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കി. കോണ്‍ഗ്രസ് 13 സീറ്റ് നേടിയപ്പോള്‍ ഉദ്ധവിന്റെ എസ്എച്ച്എസ് യുബിടിക്ക് ഒന്‍പതും എന്‍സിപിഎസ്പിക്ക് എട്ടും സീറ്റും ലഭിച്ചിരുന്നു. ഈ കണക്ക് കൂട്ടലില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ സീറ്റിനായി പാര്‍ട്ടികള്‍ തമ്മിലടിച്ചു. ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് വോട്ടെടുപ്പിന് മുമ്പ് തന്നെ ഉദ്ധവും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്ത് വരികയും ചെയ്തിരുന്നു.
ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി എന്നതിനപ്പുറം മറാത്താ മണ്ണില്‍ ഉദ്ധവിനും മകന്‍ ആദിത്യ താക്കറേയ്‌ക്കും യാതൊരു സ്വാധീനവും ഇല്ലെന്ന് കൂടി തെളിയിക്കപ്പെടുകയാണ്. അന്‍പതിലധികം സീറ്റുകളില്‍ ഷിന്‍ഡേയുടെയും ഉദ്ധവ് താക്കറെയുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു. ഷിന്‍ഡേ വിഭാഗം നടത്തിയ മുന്നേറ്റം വരുംനാളുകളില്‍ ഉദ്ധവിനും മകനും കൂടുതല്‍ തിരിച്ചടിയുണ്ടാക്കും എന്നുറപ്പായി.

Tags: Uddhav ThackerayMaharashtraElectionResultspoetic justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.