Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാവും നഗരസഭാ നേതൃത്വവും ഇടപെട്ടു; പൂജപ്പുരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ഒരാഴ്ച കൂടി പ്രവര്‍ത്തനാനുമതി

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Oct 15, 2024, 10:44 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വവും നഗരസഭാ നേതൃത്വവും ഇടപെട്ട് പൂജപ്പുരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി ഒരാഴ്ചകൂടി നീട്ടി നല്‍കിയതായി ആരോപണം. നഗരസഭ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും അറിയാതെയാണ് കരാറുകാരന് ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.

പൂജാ ഫെസ്റ്റിനോടനുബന്ധിച്ച് അനുവദിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിഞ്ഞില്ലെങ്കിലും ഉന്നതങ്ങളില്‍നിന്ന് കരാറുകാരന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വ്യാപാര മേളയും സൂപ്പര്‍ റിയാലിറ്റി ഷോയും അമ്യൂസ്‌മെന്റ് പാര്‍ക്കും ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് കാണിച്ച് ഫഌക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. സംഘാടകര്‍ എന്ന പേരിലാണ് ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭാ അധികൃതര്‍ അറിയാതെ കരാറുകാരന്‍ എന്തായാലും ഇങ്ങനെയൊരു ഫഌക്‌സ് വയ്‌ക്കാന്‍ സാധ്യതയില്ല.

പൂജപ്പുര സരസ്വതി ക്ഷേത്ര ജനകീയ സമിതിയാണ് കഴിഞ്ഞ വര്‍ഷം വരെ പൂജാ ഫെസ്റ്റിന് മൈതാനം ലേലത്തില്‍ നല്‍കിയിരുന്നത്. തറ വാടകയായി 15 ലക്ഷം രൂപ കോര്‍പ്പറേഷന് നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തികച്ചും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വര്‍ഷം കോര്‍പ്പറേഷന്‍ നേരിട്ട് മൈതാനം ലേലത്തില്‍ നല്‍കിയത്. പത്ത് ദിവസത്തേക്ക് ജിഎസ്ടി ഉള്‍പ്പെടെ 76,50,000 രൂപയ്‌ക്കാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിന് നഗരസഭ കരാര്‍ നല്‍കിയത്.

കായിക പരിശീലനത്തിനായാണ് കോര്‍പ്പറേഷന്‍ പൂജപ്പുര മൈതാനം നല്‍കിയിരിക്കുന്നത്. ദിവസവും നിരവധി പേര്‍ പ്രഭാതനടത്തത്തിനും, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്‌ബോള്‍, റോളര്‍ സ്‌കേറ്റിംഗ് പരീശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. ഓണത്തിന് ഏഴു ദിവസവും നവരാത്രിക്ക് 10 ദിവസവും മാത്രമാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിനും മറ്റ് പരിപാടികള്‍ക്കും സ്റ്റേഡിയം വിട്ടു നല്‍കാറുള്ളത്. ഇത് അട്ടിമറിച്ചാണ് പാര്‍ക്കിന് സമയം നീട്ടി നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ദിവസം 35,000 രൂപ നിരക്കില്‍ തുക മുന്‍കൂറായി വാങ്ങി ഒന്നോ രണ്ടോ ദിവസം സമയം ദീര്‍ഘിപ്പിച്ചു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കരാറുകാരനില്‍ നിന്ന് ഒരു രൂപ പോലും മുന്‍കൂറായി വാങ്ങാതെയാണ് ഒരാഴ്ച നീട്ടി നല്‍കിയത്. രണ്ടു ദിവസം മഴപെയ്തതിനെത്തുടര്‍ന്ന് കരാറുകാരന് നഷ്ടം സംഭവിച്ചു എന്ന കാരണം പറഞ്ഞാണ് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

തൃശ്ശൂരുള്ള ഒരു സര്‍ക്കാര്‍ കോളജിലെ അധ്യാപകനാണ് ബിനാമി പേരില്‍ മൈതാനം ലേലത്തില്‍ പിടിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവാണ് ഇതിനുപിന്നില്‍ എന്നാണ് മറ്റൊരു ആരോപണം. ഈ നേതാവാണ് ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് നവകേരള സദസ്സിന്റെ സ്വാഗതസംഘം ഓഫീസായി പൂജപ്പുര സരസ്വതി മണ്ഡപം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കരാറൊപ്പിടുന്ന സമയത്ത് തന്നെ പത്ത് ദിവസം കഴിഞ്ഞും ഒരാഴ്ച കൂടി നീട്ടി നല്‍കാമെന്ന് ഈ നേതാവ് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നതായും അറിയുന്നു.

Tags: CPM LeaderAmusement parkPoojappura Sarawathy Mandapammunicipal leadership
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

Kerala

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന് യുഡിഎഫ് നേതാവിന്‌റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

Kerala

30 വർഷമായി തുടരുന്ന ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി, പ്ലസ്‌ടു വിദ്യാർത്ഥികളെയും ലൈംഗികമായി ഉപദ്രവിച്ചു

പുതിയ വാര്‍ത്തകള്‍

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.