Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി നമ്പര്‍ വണ്‍ തീവ്രവാദിയെന്ന് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു; കേസെടുത്തു; പ്രസ്താവനയില്‍ പശ്ചാത്താപമില്ലെന്ന് ബിട്ടു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ ടെററിസ്റ്റ് എന്ന് വിളിച്ച കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തു. പക്ഷെ തന്റെ പ്രസ്താവനയില്‍ തനിക്ക് അശേഷം പശ്ചാത്താപമില്ലെന്ന് ബിട്ടു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 11:17 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ ടെററിസ്റ്റ് എന്ന് വിളിച്ച കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തു. പക്ഷെ തന്റെ പ്രസ്താവനയില്‍ തനിക്ക് അശേഷം പശ്ചാത്താപമില്ലെന്ന് ബിട്ടു പറഞ്ഞു. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് ബെംഗളൂരു പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തത്.

പ്രതിപക്ഷനേതാവ് ഒരു യഥാര്‍ത്ഥ ഭാരതീയന്‍ അല്ലെന്നും ഒരു നമ്പര്‍ വണ്‍ തീവ്രവാദിയാണെന്നും ആയിരുന്നു രവനീത് സിങ്ങ് ബിട്ടുവിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും ദേശീയതലത്തില്‍ തന്നെ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ തനിക്ക് അശേഷം കുറ്റബോധമില്ലെന്ന് രവനീത് സിങ്ങ് ബിട്ടു അഭിപ്രായപ്പെട്ടു.

കാരണം പഞ്ചാബില്‍ ഞങ്ങള്‍ക്ക് തലമുറകളാണ് നഷ്ടമായത്. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും വേദനയുണ്ട്. ഞാന്‍ മന്ത്രിയായത് പിന്നീടാണ്. ആദ്യം ഞാന്‍ ഒരു സിഖുകാരനായിരുന്നു. ഖലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുക്കുന്നുവെങ്കില്‍ എന്താണ് നിങ്ങള്‍ പറയുക? ഇതിന്റെ പേരില്‍ ഖാര്‍ഗെ മാപ്പ് പറയണം. ഇന്ത്യയില്‍ തലപ്പാവ് ധരിച്ച സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പോകാന്‍ അനുവാദമുണ്ടോ ഇല്ലയോ എന്ന കാര്യം ഖാര്‍ഗെ വ്യക്തമാക്കണം. – ബിട്ടു വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം യുഎസിലെ പര്യടന വേളയിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന ഉണ്ടായത് തലപ്പാവ് ധരിച്ച, കയ്യില്‍ ഖഡ ധരിച്ച സിഖുകാര്‍ക്ക് ഇന്ത്യയിലെ ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാഹുലിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പ്രസ്താവിച്ചതോടെ സംഗതി വിവാദമായി. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു ശക്തമായി പ്രതികരിച്ചത്.

ബുധനാഴ്ച ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആശിശ് കുമാര്‍ സാഹയും കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസ് നല്‍കിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ മകനാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു. താന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ലവലേശം പശ്ചാത്താപമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രവനീത് സിങ്ങ് ബിട്ടു.

“എഫ് ഐആറുകളും പൊലീസ് കേസുകളുമായി എപ്പോഴും കോണ്‍ഗ്രസ് പേടിപ്പിക്കുന്ന പതിവുണ്ട്. ഇതേക്കുറിച്ച് എനിക്ക് ആശങ്കയില്ല. എങ്ങിനെയാണ് സിഖുകാരുടെ ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാന്‍ കഴിയുക? രാഹുല്‍ ഗാന്ധിയോ അവരുടെ പാര്‍ട്ടിയോ 100 കേസുകള്‍ നല്‍കട്ടെ. ഞാന്‍ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി സംസാരിക്കും. വെടിയുണ്ടകളെക്കുറിച്ച് ആശങ്കയില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.”- രവനീത് സിങ്ങ് ബിട്ടു പറഞ്ഞു.

 

 

 

Tags: khalistanRahulGandhiSikhsGurpatwantSinghPannunRavneetSinghBittuBeantSinghNumberoneterroristRahulGandhiRahulGandhiNumberoneterroristRahulGandhiterrorist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.